കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, August 31, 2011

കുഞ്ഞിന്റെ ആഭരണം കവര്‍ന്ന കൈനോട്ടക്കാരി അറസ്റ്റില്‍

ചാവക്കാട്:വീടിനകത്ത് ഉറക്കിക്കിടത്തിയ നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ഒരുപവന്റെ സ്വര്‍ണ്ണ അരഞ്ഞാണം കവര്‍ന്ന കൈനോട്ടക്കാരിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.

കോഴിക്കോട് കായാലം ചെമ്മലിശ്ശേരി വീട്ടില്‍ ശങ്കരന്റെ ഭാര്യ കുമാരി(54)യെയാണ് ചാവക്കാട് എസ്‌ഐ എം. സുരേന്ദ്രന്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ സഞ്ചിയില്‍നിന്ന് സ്വര്‍ണ്ണഅരഞ്ഞാണം കണ്ടെടുത്തു. മുനയ്ക്കക്കടവ് പൊറ്റയില്‍ സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. സലീമിന്റെ ഭാര്യ നദീറയും നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞ് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു. കൈനോക്കാമെന്ന് പറഞ്ഞ് ഉമ്മറത്ത് കയറിയിരുന്ന കുമാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നദീറ അടുത്തവീട്ടില്‍നിന്ന് ആളെ വിളിച്ചുവരുത്തുമ്പോഴേക്കും കുമാരി അപ്രത്യക്ഷമായിരുന്നു. കുഞ്ഞിന്റെ അരഞ്ഞാണവും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തി കുമാരിയെ പിടികൂടി പോലീസില്‍ ഏല്പിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Sunday, August 28, 2011

ചുഴലിക്കാറ്റ് മൂലം പുഴയിലെ ജലനിരപ്പുയര്‍ന്ന സംഭവം: റവന്യൂസംഘം സ്ഥലം സന്ദര്‍ശിച്ചു

പാവറട്ടി: പാവറട്ടി പഞ്ചായത്തിലെ പെരിങ്ങാട്-കൂരിക്കാട് പുഴയില്‍ ചുഴലിക്കാറ്റു മൂലം വെള്ളം ഉയര്‍ന്നുപൊങ്ങുകയും മുല്ലശ്ശേരി ഇടിയഞ്ചിറയില്‍ വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടാവുകയും ചെയ്ത സംഭവം ആര്‍.ഡി.ഒ.യുടെ നേതൃത്വത്തിലുള്ള സംഘമെത്തി അന്വേഷണം നടത്തി. ശക്തമായ കാറ്റിനെ തുടര്‍ന്ന് പള്ളത്ത് മംഗലത്ത് വീട്ടില്‍ മുഹമ്മദ്, കറുംകൊള്ളി ഹസ്സന്‍, മുള്ളത്ത് രഘുത്തമന്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. ആര്‍ഡിഒ എം. അനില്‍കുമാര്‍, ചാവക്കാട് അസി. തഹസില്‍ദാര്‍ കെ. സുധാകരന്‍, വില്ലേജ് ഓഫീസര്‍മാരായ നീലകണ്ഠന്‍ നമ്പൂതിരി, ജോസഫ് ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല കുഞ്ഞാപ്പു, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഭരതന്‍, ബ്ലോക്കംഗം ഉഷാ വേണു, പഞ്ചായത്തംഗം സി.എ. ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ്​പ്രസിഡന്റ് എന്‍.കെ. പ്രീതി, എന്‍.കെ. ദേവദാസ്, രവി പനയ്ക്കല്‍ എന്നിവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്നു

പാവറട്ടി: ബസ് യാത്രക്കിടെ മൂന്ന് പവന്‍െറ മാല നഷ്ടപ്പെട്ടു. മുല്ലശ്ശേരി പഞ്ചായത്തിലെ എല്‍.ഡി ക്ളര്‍ക്ക് മുക്കാട്ടുകര സ്വദേശി സിന്ധുവിന്‍െറ മാലയാണ് കവര്‍ന്നത്. വെങ്കിടങ്ങില്‍ നിന്ന് മുല്ലശ്ശേരിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. പാവറട്ടി പൊലീസില്‍ പരാതി നല്‍കി.


പെരിങ്ങാട് ചുഴലിക്കാറ്റ്

പെരിങ്ങാട്: ചുഴലിക്കാറ്റിനെ തുടര്‍ന്ന് പെരിങ്ങാട് കൂരിക്കാട് പുഴയില്‍ ജലനിരപ്പ് പത്തടിയോളം ഉയര്‍ന്നു. ഇടിയഞ്ചിറ മേഖലയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. C¶se sshIo«v GtgmsSbmWv kw`hw. shÅw DbÀ¶phcp¶Xp IWvSv \m«pImÀ ]cn{`m´cmbn.

മുല്ലശ്ശേരി തിരുനെല്ലൂര്‍ പറപ്പുള്ളി ഹസന്‍, മംഗലത്ത് മുഹമ്മദ്കുട്ടി എന്നിവരുടെ വീടുകള്‍ ചുഴലിക്കാറ്റില്‍ നശിച്ചു.

ഏനാമാക്കല്‍ ജലോത്സവം മൂന്നോണനാളില്‍

ഏനാമാവ്: ഏനാമാക്കല്‍ ബോട്ട് ക്ലബ്ബിന്റെ ആറാമത് ജലോത്സവം മൂന്നോണനാളില്‍ ഏനാമാവ് കടവ് കായലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 20 ഓളം വള്ളങ്ങള്‍ ജലോത്സവത്തില്‍ മാറ്റുരയ്ക്കും. സപ്തംബര്‍ നാലിന് രാവിലെ 10ന് ബോട്ട് ക്ലബ്ബ് രക്ഷാധികാരി കെ.ബി. ബോസ് പതാക ഉയര്‍ത്തുന്നതോടെ ജലോത്സവത്തിന് തുടക്കമാക്കും. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറും. ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2ന് പി.എ. മാധവന്‍ എംഎല്‍എ നിര്‍വഹിക്കും. പാവറട്ടി എസ്‌ഐ പി.വി. രാധാകൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിക്കും.

ആലപ്പുഴ നെഹ്രു ട്രോഫി വള്ളംകളിയില്‍ ജേതാവായ ദേവദാസ് ചുണ്ടന്‍വള്ളത്തിനുവേണ്ടി തുഴയെറിഞ്ഞ വെങ്കിടങ്ങ് പഞ്ചായത്തിലെ തുഴച്ചില്‍ക്കാരെ ഉപഹാരം നല്‍കി ആദരിക്കും. പത്രസമ്മേളനത്തില്‍ ബോട്ട് ക്ലബ്ബ് ഭാരവാഹികളായ കെ.വി. ബിനേഷ്, വി.ജി. മണി, ആര്‍.എം. റിയാസ്, ടി.എന്‍. ഷൈജു, കെ.പി. മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.

Saturday, August 27, 2011

തണല്‍


കോടമുക്ക് എന്ന വെറും നൂറ്റിച്ചില്ലാനും വീടുകള്‍ മാത്രമുള്ള ഒരു മഹല്ലാണ് നമ്മുടേത്‌. അതുകൊണ്ട് തന്നെ, നമ്മുടെ ഈ മഹല്ലിലെ ഓരോരുത്തരും പരസ്പരം അറിയുന്നവരാണ്. പരസ്പരം സഹായങ്ങള്‍ കൈമാറാനും, സഹവര്‍ത്തിത്തതോടെ ജീവിക്കാനും നമ്മള്‍ എന്നും ശ്രദ്ദിച്ചു പോന്നു എന്നത് നമ്മുടെ നാടിന്‍റെ ഒരു വലിയ മഹത്വമായി നാം കാണേണ്ട വസ്തുതയാണ്. എന്നാല്‍ എല്ലാ നാട്ടിലെയും പോലെ, ദിനം പ്രതി വര്‍ദ്ദിച്ചു വരുന്ന ജീവിത ചിലവുകള്‍ക്ക് മുമ്പില്‍ നിസ്സഹായരായി പകച്ചു നില്‍ക്കുന്ന ഒരു വിഭാഗത്തെ നമുക്ക് നമ്മുടെ നാട്ടിന്‍ പുറത്തും ഇന്ന് കണ്ടെത്താന്‍ കഴിയും. കിട്ടുന്ന ജോലി ചെയ്തു ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയാസ്സപ്പെടുന്ന ഒരുകൂട്ടം ജനങ്ങള്‍. തങ്ങളുടെ നിത്യ ജീവിതം തന്നെ വളരെ പ്രയാസ്സപ്പെട്ടു മുന്നോട്ടു തള്ളിനീക്കുമ്പോള്‍, 'കൂനിന്മേല്‍ കുരു' എന്നപോലെ, പ്രായപൂര്‍ത്തിയായ പെണ്മക്കളെ കെട്ടിച്ചയക്കാന്‍ മാര്‍ഗ്ഗമില്ലാതെ ദുഖിക്കുന്നവരും കൂടിയാണ് എന്ന സത്യം നമ്മുടെ കരളലയിക്കേണ്ടതാണ്. പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുന്നതിലേക്ക് നമ്മളെകൊണ്ട് കഴിയുന്ന സഹായങ്ങള്‍ വ്യക്തിപരമായി നമ്മളില്‍ പലരും ചെയ്യാറുണ്ട് എന്നത് പ്രശംസനിയം തന്നെയാണ്. എന്നാല്‍ കോടമുക്ക് എന്ന നമ്മുടെ ഈ ചെറിയ മഹല്ലിനുള്ളില്‍, പന്ത്രണ്ടോളം പെണ്‍കുട്ടികള്‍ ഇന്ന് വിവാഹ പ്രായം കഴിഞ്ഞു, വിവാഹം ചെയ്തുകൊടുക്കാനുള്ള സാമ്പത്തിക മാര്‍ഗ്ഗം ഇല്ലാത്തതിന്റെ പേരില്‍ സ്വന്തം വീട്ടില്‍ നില്‍ക്കുന്നു എന്നത് ആ പെണ്‍കുട്ടികളുടെ വീട്ടുകാരെ പോലെ നമ്മളും ഓര്‍ക്കേണ്ട വസ്തുതയാണ്. ദിനം പ്രതി റെക്കോട് തകര്‍ത്തു മുന്നേറുന്ന സ്വര്‍ണ്ണ വില, ഈ പെണ്‍കുട്ടികളുടെ ദാമ്പത്യ ജീവിത സ്വപ്നത്തിനുമുന്നില്‍ ഒരു ചോദ്യ ചിന്നമായി നിലകൊള്ളുമ്പോള്‍, മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത കോടമുക്ക് നിവാസികളായിട്ടുള്ള നമ്മള്‍ ഓരോരുത്തരുമാണ് അതിനു ഉത്തരം കണ്ടെത്തേണ്ടത്‌.

ജീവിതത്തില്‍ എന്തൊക്കെയോ നേടാന്‍ വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് നമ്മള്‍. എന്തൊക്കെയോ നേടിയെന്നു സ്വയം ആശ്വസിക്കുമ്പോഴും ഒരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയാത്ത വേഗതയില്‍ നമ്മുടെ ആയുസ്സ് നമ്മെ വിട്ടു അകന്നു കൊണ്ടിരിക്കുയാണ് എന്ന യാഥാര്‍ത്ഥ്യം ഒരു ഞട്ടലോടെയാണെങ്കിലും നാം അംഗീകരിച്ചേ മതിയാവൂ. നമ്മള്‍ ചെയ്ത സല്‍കര്‍മ്മങ്ങള്‍ മാത്രമാണ് പരലോകത്ത് നമുക്ക് കൂട്ടിനായി ഉണ്ടാവുകയുള്ളോ എന്ന സത്യവും നാം തിരിച്ചറിഞ്ഞതാണ്. പള്ളിയെയും, പള്ളി പരിപാലനത്തേയും സംഭന്ധിക്കുന്ന ഏതു വിഷയത്തിലും മറ്റു മഹല്ലുകള്‍ക്ക് മാതൃകയാകും വിധം മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചു പാരമ്പര്യം കാണിച്ചിട്ടുള്ളവരാണ് നമ്മള്‍. എന്നാല്‍ ഒരുകൂട്ടായ പ്രവര്‍ത്തനത്തിലൂടെ മേല്പറഞ്ഞ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇന്ന് വരെ ഒരു തീരുമാനമെടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതും ഒരു വസ്തുതയാണ്. തീര്‍ച്ചയായും പരലോകത്ത് ഗുണവും ഈ ലോകത്ത് സംതൃപ്തിയും സന്തോഷവും ലഭിക്കുന്ന ഒരു സല്കര്‍മ്മമാണ് ഇത് എന്ന ഒരു തിരിച്ചറിവ് നമ്മളില്‍ ഓരോരുത്തരിലും ഉണ്ടാകല്‍ അനിവാര്യമാണ്.

ഒരു പെണ്‍കുട്ടി വഴി തെറ്റി അന്യ മതക്കാരന്റെ കൂടെ ഇറങ്ങിപ്പോയാല്‍, തന്‍റെ നാട്ടില്‍ അത് സംഭവിച്ചല്ലോ എന്നതിന്റെ പേരില്‍ ലജ്ജിക്കുകയും, ദുഖിക്കുയയും ചെയ്യുന്നവരാണ് നമ്മള്‍. എന്നാല്‍ നമ്മള്‍ ആ കാണിക്കുന്ന ദുഖത്തിനും, വിഷമത്തിനും അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെകില്‍, അത് സംഭവിക്കുന്നതിന് മുമ്പാണ് അതിനെക്കുറിച്ച്‌ ചിന്തിക്കേണ്ടത്.

യു ഏ യിലും, ഖത്തറിലുമുള്ള നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ ദിവസങ്ങളോളമായി ഈ വിഷയത്തെ എങ്ങിനെ പരിഹരിക്കാം എന്ന് ചര്‍ച്ചചെയ്യുകയും, ഒരു സമൂഹ വിവാഹത്തിലൂടെ ഇതിനു പരിഹാരം കണ്ടെത്താം എന്ന തീരുമാനത്തില്‍ എത്തുകയും ചെയ്തു. ഇന്നത്തെ അവസ്ഥയില്‍ 15 പവന്‍ സ്വര്‍ണ്ണ മെങ്കിലും വാക്താനം ചെയ്യാതെ ഒരു ചെക്കനെ കണ്ടെത്താന്‍ പ്രയാസമാണ്. പതിനഞ്ചു പവന്‍ സ്വര്‍ണ്ണവും വിവാഹ ചിലവും കൂടെ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുക്കാന്‍ മൂന്നര ലക്ഷത്തോളം രൂപ ചെലവ് വരും എന്നാണു പ്രതീക്ഷിക്കുന്നത്. ഇങ്ങനെ പന്ത്രണ്ടു പെണ്‍കുട്ടികളെ കെട്ടിച്ചയക്കാന്‍ ഏകദേശം 45 ലക്ഷം രൂപ ചെലവ് വരും. നമുക്കറിയാം വലിയൊരു തുകയാണ് ഇത് എന്നും, ശേകരിക്കാന്‍ പ്രയാസമാണ് എന്നും. ആ പ്രയാസം മനസ്സിലാക്കിത്തന്നെ ഇത് ഏറ്റെടുക്കാന്‍ നമ്മള്‍ തയ്യാറായേ മതിയാവൂ. നമ്മുടെ മഹല്ലിലെ ഓരോ വ്യക്തിയും ഇതില്‍ പങ്കാളിയായികൊണ്ട് ഇത് തന്റെ സ്വന്തം കാര്യമാണ് എന്ന തിരിച്ചറിവോടെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായാല്‍ ഒരു വലിയ ഫലമായിരിക്കും നമ്മള്‍ അനുഭവിക്കാന്‍ പോകുന്നത്.

ഈ ചെറിയ പെരുന്നാള്‍ മുതല്‍ അടുത്ത ചെറിയ പെരുന്നാള്‍ വരെയുള്ള ഒരു വര്‍ഷത്തെ സമയത്തിനുള്ളിലാണ് നമ്മള്‍ ഈ തുക കണ്ടെത്തേണ്ടത്‌. ഓരോരുത്തരെ കൊണ്ടും വ്യക്തി പരമായി ചെയ്യാന്‍ കഴിയുന്ന സാമ്പത്തിക സഹായങ്ങള്‍ക്കപ്പുറം, അവരുടെ പരിചയത്തിലുള്ളവരെ കൊണ്ട് പരമാവിധി ഇതില്‍ സഹകരിപ്പിക്കുകയും, ഒരു വര്‍ഷത്തെ നമ്മുടെ മഹല്ലിലെ ഓരോവീട്ടിലെയും, വ്യക്തികളുടെയും സക്കാത്തുളുടെ വിഹിതം ഇതിലേക്ക് നിര്‍ബന്തമായും മാറ്റിവെക്കാന്‍ പള്ളി കമ്മിറ്റി നിര്‍ദ്ദേശം കൊടുക്കുകയും ചെയ്‌താല്‍, നിഷ്‌പ്രയാസം സാധ്യമാകും ഈ തുക കണ്ടെത്താന്‍. ഈ മഹാ സംരംഭത്തില്‍ ആത്മാര്‍ഥമായി അണിചേരാനും പ്രവര്‍ത്തിക്കാനും നമ്മള്‍ ഓരോരുത്തരും മുന്നിട്ടിറങ്ങുന്ന പക്ഷം ഇതിന്റെ വിജയം വളരെ വലുതായിരിക്കുമെന്നത് നിസ്സംശയമാണ്. പ്രവര്‍ത്തിക്കാനെ നമുക്ക് കഴിയൂ, അതിനു പ്രതിഫലം നല്‍കുന്നവന്‍ പരമ കാരുണ്യകനാണ് എന്ന ഉറച്ച വിശ്വാസം നമുക്കുണ്ടാകണം.

ഇതില്‍ അംഗമാകാന്‍ തയ്യാറാകുന്ന ഓരോ വ്യക്തിക്കും അവരുടെ ജീവിതകാലം മുഴുവന്‍ ആത്മ സംതൃപ്തിയോടെ ഓര്‍ക്കാനും, നാളെ പരലോകത്ത് പടച്ച തമ്പുരാനില്‍ നിന്നും അളവറ്റ പ്രതിഫലം നേടിയെടുക്കാനുമുള്ള ഒരു അസുലഭ നിമിഷമാണ് കൈവന്നിരിക്കുന്നത്. ആരും ആരുടെ മേലിലും അടിച്ചേല്‍പ്പിക്കാനോ നിര്‍ബന്തം ചെലുത്താനോ അല്ല, ഓരോരുത്തരും സ്വമനസ്സാല്‍ ഏറ്റെടുക്കേണ്ട നിര്‍ബന്ത കര്‍ത്തവ്യമാണ് ഇതെന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാകേണ്ടത്. അതിലൂടെയാണ് നാം മുന്നിട്ടിറങ്ങേണ്ടത്. അഭിമാനത്തോടെയും, ആത്മ സംത്രിപ്തിയോടെയും നമുക്ക് നാളെ പറയാന്‍ കഴിയും - ഞാനും ഈ സംരഭത്തില്‍ അംഗമായിരുന്നുവെന്നും, ഞങ്ങളുടെ കോടമുക്കിലും ആര്‍ജ്ജവവും തന്റേടവുമുള്ള ഒരു മഹല്ല് കമ്മിറ്റിയും, പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയും, ആവേശവുമുള്ള മഹല്ല് നിവാസികളും ഉണ്ട് എന്ന്.

പെണ്മക്കള്‍ പിറന്നതിന്റെ പേരില്‍ സ്വയം സങ്കടപ്പെടുന്ന രക്ഷിതാക്കള്‍ അഭിമാനത്തോടെ പറയട്ടെ കോടമുക്ക് മഹല്ല് നിവാസികളായത് ഞങ്ങളുടെ ഭാഗ്യമാണ് എന്ന്.
കേരളക്കരക്ക് മൊത്തം മാതൃകയാകാനും, വാര്‍ത്താ മാധ്യമങ്ങളില്‍ പോലും ശ്രദ്ധ നേടാനും ഈ സംരംഭം കൊണ്ട് നമ്മുടെ മഹല്ലിനു സാധിക്കും എന്ന ശുഭ പ്രതീക്ഷയോടെ നമുക്ക് ഒന്നിച്ചിറങ്ങാം. കോടമുക്കിന്റെ ഒരു പുതിയ പുലരിക്കു വേണ്ടി നമുക്ക് കാതോര്‍ക്കുകയും ചെയ്യാം.

ഈ പരിപാടിയുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, August 26, 2011

മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശവുമായി 4000 പേര്‍ക്ക് അരി സക്കാത്ത് നല്‍കി

തൊയക്കാവ്:പുണ്യ റംസാനിലെ ശ്രേഷ്ഠമായ ഇരുപത്തിയേഴാം രാവിന്റെ ധന്യതയില്‍ പതിനേഴാം തവണയും ഹൈന്ദവ കുടുംബം പങ്കുചേര്‍ന്നു. തൊയക്കാവ് കൊപ്ര സിദ്ധാര്‍ത്ഥന്റെ കുടുംബമാണ് ജാതിമതഭേദമന്യേ സക്കാത്തായി അരിവിതരണം ചെയ്ത് ഇരുപത്തിയേഴാം രാവിന്റെ പുണ്യം പങ്കിട്ടത്. മുപ്പത്തിനാല് വര്‍ഷത്തോളമായി ഗള്‍ഫിലുള്ള സിദ്ധാര്‍ത്ഥന്‍ പാവപ്പെട്ടവര്‍ക്കായി റംസാന്‍ ദിനങ്ങളില്‍ മുടങ്ങാതെ വിതരണം ചെയ്യുകയാണ്. സിദ്ധാര്‍ത്ഥന്‍ സ്ഥലത്തില്ലാത്തതിനാല്‍ സഹോദരന്‍ ഉണ്ണികൃഷ്ണനാണ് ഇത്തവണ ദാനധര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അഞ്ച് കിലോവീതം 4000 പേര്‍ക്കാണ് അരി വിതരണം ചെയ്തത്. വര്‍ഗ്ഗീയതയും തീവ്രവാദവും തീരദേശമേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമ്പോള്‍ മതസൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും വലിയ സന്ദേശമാണ് സിദ്ധാര്‍ത്ഥനും കുടുംബവും നല്‍കുന്നത്.

കരുവന്തലയില്‍ ബോംബു നിര്‍മ്മാണം: നാല് പേര്‍ അറസ്റ്റില്‍

ഏനമ്മാവു: കരുവന്തലയില്‍ വാടകക്കെടുത്ത വീട്ടില്‍ ബോംബു നിര്‍മ്മിക്കുന്നതിനിടെ നാല് പേര്‍ അറസ്റ്റിലായി. കരുവന്തല നാരായണ പറമ്പത്ത് അനില്‍കുമാര്‍ (44) കരുവന്തല കുന്തറ കണ്ണന്‍ (22) അന്തിക്കാട് ആലിങ്ങള്‍പ്പടി പുത്തന്‍പീടിക മാങ്ങാട്ട് സുധീഷ്കുമാര്‍ (29) ചെന്ത്രാപ്പിന്നി കണ്ണന്‍പുള്ളിപ്പുറം പള്ളിപ്പറമ്പില്‍ പ്രവീണ്‍ എന്നിവരാണ് അറസ്റ്റിലായത്.

തൃശൂര്‍ സിറ്റി പോലിസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ അസിസ്സ്റ്റെന്റ്റ് കമ്മീഷണര്‍ ആര്‍ കെ ജയരാജിന്റെ നേതൃത്വത്തില്‍, കരുവന്തല നാരായണ പറമ്പത്ത് അനില്‍കുമാറിന്റെ വീടിന്‍റെ മുകളില്‍ വാടകക്കെടുത്ത മുറിയില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.

വാള്‍, ഇരുമ്പ് പൈപ്പ്, ബോംബു നിര്‍മ്മിക്കുന്നതിനുള്ള വെടിമരുന്നു, കുപ്പിച്ചില്ല്, വെള്ളാരം കല്ല്‌, പ്ലാസ്റ്റിക് നൂല്‍, മുളക് പൊടിയും മണലും ചേര്‍ത്തുള്ള മിശ്രിതം എന്നിവ ഇവരില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. കേസിലെ രണ്ടാംപ്രതി സുധീഷ്കുമാറിന്റെ വിരോധിയും സ്വര്‍ണ്ണപ്പണിക്കാരനുമായ ആമ്പല്ലൂര്‍ ചിറ്റിലശ്ശേരി ഗോപിയെ കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടിരുന്നതായി പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളി കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുള്ളതായും പോലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Tuesday, August 23, 2011

പാപമോചനം


{]apJ ]ÞnX³ lk³ _kzcnbpsS hnÚm\kZÊn ZqcZn¡pIfn \n¶pt]mepw ]ÞnXcpw ]maccpsams¡ kwib\nhmcW¯n\pw D]tZi \nÀtZi§Ä¡pambn F¯nbncp¶p. Hcn¡Â HcmÄ h¶v hcĨsb¡pdn¨v BhemXn ]dªp. lk³ _kzcn ]dªp: ""AÃmlphnt\mSp am¸nc¡pI.'' thsdmcmÄ¡p ]dbm\pWvSmbncp¶Xv AbmfpsS Zmcn{Zys¯¡pdn¨mbncp¶p. lk³ _kzcn AbmtfmSpw BZys¯ BtfmSv ]dª adp]Sn Xs¶ ]dªp. ]ns¶sbmcmÄ AbmÄ¡p a¡fnÃm¯Xns\¡pdn¨pw asämcmÄ hnf tamiambXns\¡pdn¨pw ]cmXn ]dªp. FÃmhÀ¡pw Htc adp]Sn. CXp IWvSncp¶ kZkyÀ ""F´mWv hyXykvX {]iv\§Ä¡pw ]cmXnIÄ¡pw At±lw Htc ]cnlmcw \nÀtZin¡p¶sX¶p tNmZn¨t¸mÄ lk³ _kzcn Hcp JpÀB³ kqàw HmXn.
""Rm³ ]dªp: \n§Ä \n§fpsS c£nXmhnt\mSv ]m]tamN\w tXSpI. XoÀ¨bmbpw Ah³ Gsd am¸cpfp¶h\mWv. Ah³ \n§Ä¡v kar²ambn ag Ab¨pXcpw. k¼¯pw k´m\§fpw hÀ[n¸n¨pXcpw. \n§Ä¡v tXm«§Ä DWvSm¡n¯cnIbpw AcphnIÄ Hgp¡n¯cnIbpw sN¿pw. F´psImWvSmWv \n§Ä AÃmlphns\ Kuch¯nseSp¡m¯Xv?'' (JpÀB³ 71: 10þ14).
Hcp hcĨmthfbn aZo\bnemsI ISp¯ £maw A\p`hs¸«t¸mÄ agbv¡p thWvSn {]mÀYn¡m³ DaÀ Xocpam\n¨p. P\w H¯pIqSn. {]mÀY\¡p t\XrXzw sImSp¯ DaÀ ag \ÂIWsa¶v {]mÀYn¡p¶Xn\p ]Icw ]m]tamN\¯n\p thWvSn am{Xw {]mÀYn¨p. {]mÀY\ Ahkm\n¨t¸mÄ BfpIÄ tNmZn¨p: ""A§v agbv¡p thWvSn {]mÀYn¨nÃtÃm.''
""Rm³ BImi¯nsâ ag hÀjn¡p¶ hmXnepIÄ ap«nbn«pWvSv'' F¶mbncp¶p DaÀ \ÂInb adp]Sn. ta Ipdn¨ kqà§Ä Ahew_n¨psImWvSmbncp¶p At±l¯nsâ B adp]Sn.
a\pjysâ `uXnIhn`h e_v[n Ahâ ]m]tamN\ AÀY\bpambn _Ôs¸Sp¯nbmWv JpÀB³ ChnsS ]cmaÀin¡p¶Xv.
Cu \ne]mSv JpÀB³ ]eIpdn BhÀ¯n¨n«pWvSv: ""AÃmlphns\bÃmsX \n§Ä Bcm[n¨pIqSm. Rm³ \n§Ä¡v Ah\n \n¶pÅ ap¶dnbn¸v \ÂIp¶h\pw kphntijw Adnbn¡p¶h\pamIp¶p. \n§fpsS \mYt\mSv ]m]tamN\w tXSpIbpw ]ns¶ Ah\nte¡p aS§pIbpw sN¿pI. F¦n Ah³ \n§sf \à hn`h§Ä Hcp \nÝnX Imew hsc BkzZn¸n¡pw. t{ijvTXtbdnbhcn Ahsâ A\p{KlhÀjw sNmcnbpIbpw sN¿pw'' (11:2þ3). ""Fsâ P\§tf, \n§fpsS c£nXmhnt\mSv ]m]tamN\w tXSpI. F¶n«v Ah\nte¡p tJZn¨paS§pIbpw sN¿pI. Ah³ \n§Ä¡p kar²ambn ag Ab¨pXcnIbpw \n§fpsS iànbnte¡v IqSpX iàn tNÀ¯pXcnIbpw sN¿p¶XmWv. \n§Ä IpähmfnIfmbn ]n´ncnªpt]mImXncn¡pI'' (JpÀB³ 11:52).
hn`heÏnsb `ànbpambn _Ôn¸n¨psImWvSpw JpÀB³ ]cmaÀin¡p¶pWvSv: ""B \m«pImÀ hnizkn¡pIbpw `àn ]peÀ¯pIbpw sNbvXncp¶psh¦n BImi¯p \n¶pw `qanbn \n¶pw AhÀ¡v \mw A\p{Kl§Ä Xpd¶psImSp¡pI Xs¶ sN¿pambncp¶p. AhÀ ]t£ \ntj[n¨p. A§s\ AhÀ {]hÀ¯n¨psImWvSncp¶Xnsâ ^eambn Ahsc \mw ]nSnIqSn in£n¨p'' (7: 96).
a\pjy³ `ànbpw ]Ým¯m]hpw ]m]tamN\mÀY\bpw PohnX¯n ]Xnhm¡nbm ]ctemIPohnX¯nse kpJm\µw am{XaÃ, `uXnIPohnX¯nepw AÃmlphnsâ A\p{KlhÀj¯n\v AXp tlXphmIpw. daZmsâ Zn\cm{X§Ä {]tbmP\s¸Sp¯p¶h\v Gähpw D¯aamb kµÀ`amWv. C\nsbmcp daZm³ C¶p Pohn¨ncn¡p¶hÀ¡p In«pw F¶v Dd¸n¨p]dbm³ BÀ¡pw IgnbnÃtÃm.

കനാലില്‍ തടസ്സമായി ഏനമ്മാവ് ബണ്ട് - വെള്ളം കടലിലേക്ക്‌ ഒഴുകുന്നു.



ഏനമ്മാവ്:A©phÀjw IqSpt¼mÄ amdnamdnhcp¶ P\{]Xn\n[nIÄ cq]wsImSp¡p¶ ]²XnIÄ ]n¶oSp hcp¶hÀ ]n´pScm¯Xn ]mXnhgnbn Dt]£n¡s¸Sp¶p. sh¦nS§v G\mamhv _WvSnse s^bvkv I\mense CS_WvSv \o¡m¯Xpaqew A[nIPew I\men tiJcn¡m³ IgnbmsX shÅw G\mamhv ]pghgn ISente¡v Hgp¡nhnSpIbmWv. Ignª bp.Un.F^v `cWIme¯v A¶s¯ Fw.FÂ.F Bbncp¶ Fw.sI t]mÄk¬ amkväÀ {]tXyIw X¿mdm¡nb ]²Xn {]Imcamav G\mamhv _WvSnsâ s^bvkv I\m hoXn Iq«m³ Xocpam\n¨Xv. CXn\mbn Hcp Intemaoätdmfw \of¯nepw 50 ASn hoXnbnepw s\ÂIrjn sNbvXncn¡p¶ Øew GsäSp¡pIbpw ]pXnb _WvSv \nÀ½n¡pIbpw sNbvXp. kmt¦XnIXSkw aqew ]gb _WvSv I\men\v \Sphnembn hÀj§fmbn amämsX InS¡pIbmWv.
]pXnb I\mÂ_WvSv \nÀan¨Xn\ptijw GgpXhWsb¦nepw G\mamhv _WvSn\p kao]w hfbwsI«v \nÀ½n¡pIbpWvSmbn. Hmtcm XhW hfbwsI«v \nÀan¡pt¼mgpw 150 temdnbne[nIw a®v hfbwsI«n\mbn D]tbmKn¨ncp¶p. hfbw sI«n\pff a®v I\men XSkambn \n¡p¶ CS_WvSn \n¶v FSp¯ncps¶¦n sh¦nS§nse CS_WvSv HgnhmIpambncp¶p. Cu _WvSv Ct¸mÄ IÀjIÀ¡v im]ambn amdnbncn¡pIbmWv. Irjnt¡m shÅw tiJcn¡p¶Xnt\m Ct¸mÄ km[yamIp¶nÃ. hnt\mZk©mcw, aÕyIrjn, t_m«v kÀhokv, F¶nh ChnsS e£yw h¨psImWvSmWv s^bvkv I\m hoXn Iq«m³ Xocpam\n¨Xv. s\ÂIrjnbpw IcIrjnbpw shÅw sImWvSpt]mIp¶Xn\p ]pXnbXmbn \nÀ½n¨ I\m _WvSn e£§Ä apS¡n \nÀ½nNv Éqbnkn IpSnshÅw Hgp¡m³ CS_WvSnsâ XSkwaqew Ignªn«nÃ. aÕyw ]nSn¨v D]PohnXw Ign¨ncn¡p¶hÀ¡pw CS_WvSv XSkambn amdn.
aWeqÀ aÞe¯n XpS§nh¨ ]e ]²XnIfpw hÀj§fmbn apS§n¡nS¡pIbmWv. AXn H¶p am{XamWv CS_WvSv \o¡Â. A©mwIÃn \n¶v sh¦nS§v It®m¯v ]pà en¦v tdmUv, ssl seh I\mÂ, It®m¯v am\n\ Ip¶n \nÀ½n¨ IpSnshÅ ]²XnbpsS hm«À Sm¦v F¶nhbmWv {][m\ambn XSks¸«p InS¡p¶ ]²XnIÄ. apS§nInS¡p¶ ]²XnIÄ \S¸m¡Wsa¶v \m«pImÀ Bhiys¸«p.

ഇഫ്ത്താര്‍ സ്‌നേഹസന്ധ്യ

പാവറട്ടി: മതമൈത്രിയുടെ സന്ദേശം വിളംബരം ചെയ്ത് പാവറട്ടി പ്രസ്‌ഫോറം ഇഫ്താര്‍ സ്‌നേഹസന്ധ്യ നടത്തി. സ്‌നേഹസന്ധ്യ പി.എ. മാധവന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ. മുരളി പെരുനെല്ലി മുഖ്യ പ്രഭാഷണം നടത്തി. പ്രസ് ഫോറം പ്രസിഡന്റ് ഒ.കെ. ജോസ് അധ്യക്ഷനായി. മതപണ്ഡിതരായ എന്‍.പി. അബ്ദുള്‍കരീം ഫൈസി, ഫാ. നോബി അമ്പൂക്കന്‍, വാമനന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.

Monday, August 22, 2011

പുവ്വത്തൂരില്‍ പോലീസ് സ്റ്റേഷന് മുന്നിലെ കടകളില്‍ മോഷണം

പാവറട്ടി: പുവ്വത്തൂരിലെ പാവറട്ടി പോലീസ് സ്റ്റേഷന് മുന്നിലുള്ള നാല് കച്ചവടസ്ഥാപനങ്ങളില്‍ മോഷണം. കച്ചവടസ്ഥാപനങ്ങളുടെ പുറകുവശത്തെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. പുവ്വത്തൂര്‍ ചിരിയങ്കണ്ടത്ത് ജേക്കബിന്റെ പച്ചക്കറിക്കട, തിണ്ടിയത്ത് കുമാരന്റെ സ്റ്റേഷനറിക്കട, കരുമത്തില്‍ വാസുവിന്റെ ഹോട്ടല്‍, പടയത്ത് അബ്ബാസിന്റെ കോഴിക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നിട്ടുള്ളത്.

ഓടിളക്കിയും ഭിത്തി തുരന്നും അകത്തുകടന്ന മോഷ്ടാവ് ടെലിഫോണ്‍ കാര്‍ഡുകളും പണവും മോഷ്ടിച്ചു. നാലു കടകളില്‍നിന്നായി 5,000 രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. കോലുക്കല്‍ പാലത്തിനു സമീപം നിര്‍മ്മാണം നടക്കുന്ന രണ്ട് വീടുകളിലെ ഇലക്ട്രിക് വയറുകളും മുറിച്ച് കൊണ്ടുപോയിട്ടുണ്ട്. വ്യാപാരികള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് സ്റ്റേഷനു മുന്നിലെ നാലു കടകളില്‍ ഒന്നിച്ച് മോഷണം നടന്നതോടെ വ്യാപാരികള്‍ ഏറെ ഭീതിയിലാണ്. പോലീസിന്റെ രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണമെന്ന് പുവ്വത്തൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ടി.ആര്‍. രാധാകൃഷ്ണന്‍, വി.ജി. രാമചന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

കൗതുകക്കാഴ്ചയായി അളവറിവുകള്‍

ചാവക്കാട്:കാലം കൈമാറിപ്പോന്ന അറിവുകള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി ബി.ബി.എ.എല്‍.പി. സ്‌കൂള്‍ മണത്തലയില്‍ അളവറിവുകള്‍ എന്ന പരിപാടി സംഘടിപ്പിച്ചു. നാട്ടറിവുകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കാനാണ് അളവറിവുകള്‍സംഘടിപ്പിച്ചത്. ധാന്യങ്ങള്‍ അളക്കുന്നതിനായി ഉപയോഗിച്ചിരുന്ന പറയും നാഴിയും ഉരിയും ഇടങ്ങഴി പാത്രങ്ങളും പഴയകാലത്ത് ആഭരണങ്ങള്‍ തൂക്കുന്നതിന് ഉപയോഗിച്ചിരുന്നു ത്രാസും ദ്രവപദാര്‍ത്ഥങ്ങള്‍ അളക്കുന്നതിനുപയോഗിച്ചിരുന്നു ലിറ്റര്‍, മില്ലിലിറ്റര്‍ പാത്രങ്ങളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. ഇലക്‌ട്രോണിക് അളവ് യന്ത്രങ്ങള്‍ കണ്ടു ശീലിച്ച കുട്ടികള്‍ക്ക് ഇത് കൗതുകക്കാഴ്ചയായി. അളവറിവുകള്‍ പ്രധാനാധ്യാപിക ടി.പി. സര്‍ഫുന്നിസ ഉദ്ഘാടനം ചെയ്തു. കോ- ഓര്‍ഡിനേറ്റര്‍ റാഫി നീലങ്കാവില്‍, മേജോ കെ.ജെ., പി.വി. സലാം, ഡെന്‍സി ഡേവിസ്, ഫെല്‍ന ലോറന്‍സ്, കെ.ഒ. സിമി, എം. പ്രിയ എന്നിവര്‍ പ്രസംഗിച്ചു.

സുതാര്യതയോടെ വികസനം വേണം: വി.എം. സുധീരന്‍


വെങ്കിടങ്ങ് : വിവാദങ്ങള്‍ക്ക് ഇടയാകാത്തവിധം സുതാര്യതയോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. വെങ്കിടങ്ങ് ഇലക്ട്രിസിറ്റി ഓഫീസിന് സമീപം ആരംഭിച്ച മണലൂര്‍ എംഎല്‍എ പി.എ. മാധവന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് നിയോജമണ്ഡലം പ്രസിഡന്റ് അഷ്‌ക്കറലി തങ്ങള്‍ അധ്യക്ഷനായി. പി.എ. മാധവന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. രാജന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി. വേണുഗോപാല്‍, ജോസ് പോള്‍ .ടി, അഡ്വ. ജോസഫ് ബാബു, പി.എം. നൗഷാദ്, പി.കെ. കാദര്‍, എന്‍.കെ. സുബ്രഹ്മണ്യന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എ. സത്യന്‍, വി.എന്‍. സുര്‍ജിത്ത്, സുബൈദ മുഹമ്മദ്, ത്രേസ്യാമ്മ റപ്പായി എന്നിവര്‍ പ്രസംഗിച്ചു.

അജ്ഞാത ജീവി കോഴികളെ കൊന്നു

ചാവക്കാട്: അജ്ഞാതജീവിയുടെ അക്രമണത്തില്‍ കോഴികള്‍ ചത്തു. ഒരുമനയൂര്‍ വില്യംസില്‍ വലിയപറമ്പില്‍ ഇബ്രാഹിമിന്റെ വീട്ടിലെ കോഴികളാണ് ചത്തത്. കോഴിക്കൂട്ടിന്റെ പട്ടിക തകര്‍ത്ത് കോഴികളെ കൂട്ടിന്റെ പുറത്തേക്ക് ഇറക്കിയാണ് കൊന്നിട്ടുള്ളത്. കോഴികളുടെ കഴുത്തില്‍നിന്ന് രക്തം ഊറ്റിയെടുത്ത നിലയിലാണ്. ചത്ത കോഴികള്‍ക്ക് മറ്റു കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് കോഴികളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കരടിയുടെ രൂപത്തിലുള്ള ജീവി ഓടി മറയുന്നത് കണ്ടതായി പറയുന്നു.

തൃശ്ശൂര്‍ ജില്ലയില്‍ നേരിയ ഭൂചലനം

തൃശൂര്‍: ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചക്ക് 2.40:32ന് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2.7 രേഖപ്പെടുത്തിയതായി പീച്ചിയിലെ ഭൗമ പഠന കേന്ദ്രം അധികൃതര്‍ അറിയിച്ചു. വരവൂര്‍-കോലഴി പ്രദേശമാണ് പ്രഭവ കേന്ദ്രമെന്ന് വ്യക്തമായിട്ടുണ്ട്. ചെമ്പൂത്ര, പട്ടിക്കാട്, വെള്ളാനിക്കര, കോലഴി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.


Saturday, August 20, 2011

സാഹോദര്യത്തിന്റെ മതമൈത്രി

ÉÞ¿âV: çζÜÏßæÜ çµÞYd·Øí dÉÕVJµV ÎÄææÎdÄß ØtcÏᢠ§ËíÄÞV Ø¢·ÎÕᢠآ¸¿ßMß‚á. Éß.®.ÎÞÇÕX ®¢®W® ©Æí¸Þ¿È¢ æºÏíÄá. çµÞYd·Øí æÕCß¿Bí ÎmÜ¢ dÉØßÁaí ç¼ÞØËí ÌÞÌá ¥ÇcfÄ ÕÙß‚á. ØbÞÎß çÕcÞÎÄàÄÞÈw, §ÎÞ¢ ¿ß.Éß. ©NV ÌÞ¶Õß, ÉÞÕùGß ÄàVÅçµdw¢ ÕßµÞøß ËÞ. çÈÞÌß ¥OâAX ®KßÕV ÎÄØìÙÞVÆ ØçwÖBZ ÈWµß.

çÈÄÞA{ᢠæÉÞÄádÉÕVJµøáÎÞÏ æµ.®. ØÄcX, Éß.æµ. øÞ¼X, ¦V.®. ¥ÌíÆáW ÎÈÞËí, Ïá.¦V. çÕÜÞÏáÇX, æµ. çÕÃáç·ÞÉÞW, ®.¿ß. μàÆí, ¥Øí·V ¥Üß ÄBZ, ®X.æµ. ØádÌÙíÎÃcX, ËßçùÞØí µÞÜ¿ßÏßW, ØV¼á æÄÞÏAÞÕí, ÆßW×ÞÆí ÉÞ¿âV, ¦çaÞ ç¼ÞYØY, Øßgà¶í ÙÞ¼ß, ÙÎàÆí ÎÞ{ßçÏAW, ®¢.Ìß. ¥µíÌV ¥Üß, §ØíÎÞÏßW ÉÞ¿âV, ².¿ß. ×¢ØáÆàX, ¥ÌíÆáW ææÙ, §.æµ. ¼ÏX, ®Øí° Éß.Õß. øÞÇÞµã×íÃX ®KßÕV dÉØ¢·ß‚á.

മുല്ലശ്ശേരിയില്‍ പ്ലാസ്റ്റിക് പടിയിറങ്ങുന്നു

ÉÞÕùGß: ÎáÜïçÖøß ÉFÞÏJßWÈßKá ÉïÞØíxßµí ÎÞÜßÈc¢ É¿ßÏßùBáKá. ÎáÜïçÖøß ÉFÞÏJᢠÍÞøÄí æÙùßçx¼í çËÞÝíØᢠææµçµÞVJÞÃá ÉïÞØíxßµí ÎÞÜßÈcÕßÎáµíÄ Ï¼í¾JßÈá Äá¿AÎßGÄí. ÉFÞÏJßæÜ ÎáÝáÕX Õà¿áµ{ßWÈßKᢠçËÞÝíØßæa dÉÕVJµV ÉïÞØíxßµí ÎÞÜßÈc¢ çÖ¶øßAá¢. §ÄßÈÞÏß dÉçÄcµÄø¢ ØFß Õà¿áµ{ßçÜAá ÕßÄøâ æºÏíÄá. ÉFÞÏJí dÉØßÁaí ·àÄ ÍøÄX ÕßÄøçÃÞÆí¸Þ¿È¢ ÈßVÕÙß‚á. ÎÞØJßæÜÞøßAW çÖ¶øßAáK ÉïÞØíxßµí ÎÞÜßÈc¢ ùàææØÐß¹í È¿Jß æº¿ß‚GßµZ, ÎÞÜßÈc¢ ÈßçfÉßAÞÈáU æÄÞGß ®KßÕ ©WÉÞÆßMß‚í ¦ÕÖcAÞVAá ÕßÄøâ 溇áKÄÞÃá ÉiÄß.

Õà¿áµZAáÉáùæÎ ØíÅÞÉÈBZ, ÕßÆcÞÜÏBZ, ØVAÞV ³ËßØáµZ ®KßÕæÏÏᢠÉiÄßÏßW ©ZæM¿áJßÏßGáIí. øIÞ¢ ¸GJßW Õà¿áµ{ßæÜÏᢠØíÅÞÉÈB{ßæÜÏᢠææ¼ÕÎÞÜßÈc¢ ©ùÕß¿JßW Ø¢Øíµøß‚á ææ¼Õ Õ{ÎÞAß ÎÞxÞÈᢠææ¼Õ É‚Aùß µã×ß çdÉÞWØÞÙßMßAÞÈáÎÞÃá ÜfcÎß¿áKÄí. ÉïÞØíxßµí ÎÞÜßÈcÕßÎáµíÄ Ï¼í¾Jßæa ©Æí¸Þ¿È º¿BßW ææÕØí dÉØßÁaí æµ.Éß. ¥Üß ¥ÇcfÄ ÕÙß‚á. ¼ÈdÉÄßÈßÇßµ{ÞÏ ØÄß ÕÞØá, ®.¦V. Øá·áÃX, Øß.®. ÌÞÌá, æµ.æµ. Øáçø×í ÌÞÌá, ØÌàÈ ÌÌíÜá, çÎÞÙX ÕÞÝMáUß, ÍÞøÄí æÙùßçx¼í çËÞÝíØí ¼ßÜïÞ çµÞ_³VÁßçÈxVÎÞøÞÏ ÖCøX µáKJáÕ{MßW, ø¸á ®øçÃÝJí, Ìßç¼×í ÉKßÉáÜJí, ©HßAã×íÃX µáK¢µá{¢, ÎùàÈ ¥øßOâV, ¿ß.Éß. dÉçÎÞÆí ®KßÕV dÉØ¢·ß‚á.

Friday, August 19, 2011

സ്‌കൂള്‍വാന്‍ ബസ്‌സ്റ്റോപ്പിലിടിച്ചു; 10 വിദ്യാര്‍ഥികള്‍ക്കും വീട്ടമ്മയ്ക്കും പരിക്കേറ്റു

പാവറട്ടി: നിയന്ത്രണംവിട്ട സ്‌കൂള്‍വാന്‍ ബസ്‌സ്റ്റോപ്പിലിടിച്ച് പത്ത് വിദ്യാര്‍ഥികള്‍ക്കും ബസ്സ് കാത്തുനിന്ന യാത്രക്കാരിക്കും പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 8നായിരുന്നു അപകടം.

ഏനാമാവ് മേഖലയില്‍നിന്ന് ചാവക്കാട് ഐ.ഡി.സി. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുവരികയായിരുന്ന കോണ്‍ട്രാക്ട് വാനാണ് ബസ്‌സ്റ്റോപ്പില്‍ ഇടിച്ചത്. ബസ്‌സ്റ്റോപ്പും സ്വകാര്യവക്തിയുടെ മതിലും പൂര്‍ണമായി തകര്‍ന്നു.
അപകടത്തില്‍ പരിക്കേറ്റ തൊയക്കാവ് പുളിച്ചാറം വീട്ടില്‍ റഫീഖിന്റെ മകള്‍ ഷംസിത (17), ഏനാമാവ് മുസ്‌ലീംവീട്ടില്‍ സിറാജുദ്ദീന്റെ മകള്‍ നിജഫാത്തിമ (6), കണ്ണോത്ത് ഏറച്ചംവീട്ടില്‍ സൈനുദ്ദിന്റെ മകള്‍ ഷിജ്‌ന (14), വെങ്കിടങ്ങ് മമ്മസ്രായില്ലത്ത് ഷാഹുല്‍ ഹമീദിന്റെ മകള്‍ സുബ്ഹാന (11), സഹോദരി ഹിസ (13), കണ്ണോത്ത് പോക്കാക്കില്ലത്ത് ഹമീദിന്റെ മകള്‍ ഹസ്‌ന (10), പെരുവല്ലൂര്‍ എറങ്ങത്തയില്‍ ഇക്ബാലിന്റെ മകള്‍ ആദ്യ (10), ഒരുമനയൂര്‍ വലിയേടത്ത് മേപ്പുറത്ത് ജാസിന്റെ മകള്‍ ഹന (8), കണ്ണോത്ത് മമ്മസ്രായില്ലത്ത് നസീറിന്റെ മകള്‍ നസ്മല്‍ (11), വെങ്കിടങ്ങ് വലിയകത്ത് കബീറിന്റെ മകള്‍ സുല്‍ഫത്ത് (11), ബസ് യാത്രക്കാരിയായ മുല്ലശ്ശേരി പിമ്പിശ്ശേരി സുരേഷിന്റെ ഭാര്യ അജിത (38) എന്നിവരെ അസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനവും ഡ്രൈവറേയും പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. അമിത വേഗവും വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ പാട്ട് മാറ്റുന്നതിനായി റിമോട്ട് പ്രവര്‍ത്തിപ്പിച്ചതുമാണ് അപകടകാരണമെന്ന് നാട്ടുകാരും വിദ്യാര്‍ഥികളും പറഞ്ഞു.

Thursday, August 18, 2011

ഡ്രൈവറെ മര്‍ദ്ദിച്ചു 5000 രൂപ കവര്‍ന്നു.

Nmh¡mSv: Hmt«mdn£ XSªp \nÀ¯n ss{Uhsd B{Ian¨v 5000 cq] IhÀ¶p. aÀZ\¯n ]cnt¡ä Hmt«m ss{UhÀ ]p¯³IS¸pdw Ip¶¯v ho«n apl½ZmenbpsS aI³ bqk^n(30)s\ Nmh¡mSv Xmeq¡v Bip]{Xnbn {]thin¸n¨p. Ignª Znhkw cm{Xn 10 HmsS aW¯e t__ntdmUn\Sp¯v ]pfn¨nds¡«n sh¨mbncp¶p kw`hw. Nmh¡mSv \n¶pw bm{X¡mc\pambn t]mIp¶Xn\nsS ss_¡nse¯nb kwLw Hmt«mdn£ XSªp \nÀ¯n bqk^ns\ B{Ian¡pIbpw ]WwaS§nb t]gvkv IhcpIbpambncp¶p. kw`h tijw kwLw ss_¡Â Ibdn c£s¸«p. Nmh¡mSv t]menkn ]cmXn \ÂIn.

റംസാന്‍ പ്രഭാഷണത്തിന് തുടക്കമായി

ചാവക്കാട്: വിശുദ്ധ റംസാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ എസ്.വൈ.എസ്. ഗുരുവായൂര്‍, മണലൂര്‍, നാട്ടിക, കുന്നംകുളം മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് മണത്തല ജുമാഅത്ത് പള്ളിക്ക് സമീപം തയ്യാറാക്കിയ എന്‍.കെ. ഷറഫുദ്ദീന്‍ മുസ്‌ലിയാര്‍ നഗറില്‍ ആരംഭിച്ച റംസാന്‍ പ്രഭാഷണം സയ്യിദ് അബ്ദുള്‍ഖാദിര്‍ മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ ഉദ്ഘാടനം ചെയ്തു. ടി.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ അധ്യക്ഷനായി. ശാഫി സഖാഫി മുണ്ടമ്പ്രത്താണ് പ്രഭാഷണം നടത്തിയത്. പി.കെ. ജാഫര്‍, ജാഫര്‍ ചേലക്കര, ഇസ്ഹാഖ്‌ഫൈസി, അബൂബക്കര്‍ കൗക്കാനപ്പെട്ടി, അബൂബക്കര്‍ വെന്മേനാട്, കെ.കെ. മുഹമ്മദ്മുസ്‌ലിയാര്‍, മൊയ്തീന്‍കുഞ്ഞി, സിക്കന്തര്‍ സഖാഫി, സൈതലവി മദനി, കെ.വി. അബ്ദുള്ളക്കുട്ടി മുസ്‌ലിയാര്‍, ആര്‍.വി.എം. ബഷീര്‍ മൗലവി, ഡി.സി.സി. ട്രഷറര്‍ പി.കെ. അബൂബക്കര്‍, പി.കെ. ഇസ്മായില്‍, ശുകൂര്‍ മൗലവി, ഐ.എം.കെ. ഫൈസി കല്ലൂര്‍, ഉമ്മര്‍ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, നടത്തി കുഞ്ഞിമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പ്രഭാഷണം 21 വരെ നീളും.

Wednesday, August 17, 2011

വ്യായാമം

ദിവസം 15 മിനിറ്റ് വ്യായാമത്തിനായി ചെലവഴിച്ചാല്‍ ആയുസ്സ് മൂന്ന് വര്‍ഷം കൂട്ടാം. മരണസാധ്യത 14 ശതമാനം കണ്ട് കുറയ്ക്കുകയുംചെയ്യാം. 15 മിനിറ്റുകൂടി എന്തെങ്കിലും കായികാധ്വാനം ചെയ്താല്‍ മരണ സാധ്യത നാല് ശതമാനംകൂടി കുറയ്ക്കാം. തായ്‌വാനിലെ നാഷണല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍. എച്ച്. ആര്‍. ഐ.) നാല് ലക്ഷത്തിലേറെപ്പേരെ നിരീക്ഷിച്ച് കണ്ടെത്തിയതാണിത്.അര്‍ബുദത്തെ പ്രതിരോധിക്കാനും വ്യായാമത്തിനാവുമെന്ന്ഗവേഷണത്തില്‍ കണ്ടെത്തി. ശരീരം അനക്കാതിരിക്കുന്നവര്‍ക്ക് അര്‍ബുദം ബാധിച്ച് മരിക്കാനുള്ള സാധ്യത വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് 11 ശതമാനം കൂടുതലാണ്. 1996-2008 കാലത്താണ് 20 വയസ്സും അതിനുമുകളിലും പ്രായമുള്ള നാല് ലക്ഷം പേരില്‍ എന്‍. എച്ച്. ആര്‍. ഐ. പഠനം നടത്തിയത്.

അതേസമയം, ദിവസം ആറുമണിക്കൂര്‍ ടി. വി. ക്കുമുമ്പില്‍ ചടഞ്ഞിരുന്നാല്‍ ആയുര്‍ദൈര്‍ഘ്യം അഞ്ച് വര്‍ഷം കുറയുമെന്ന് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നു. യു. കെ. സര്‍ക്കാര്‍ വ്യായാമം സംബന്ധിച്ച് അടുത്തിടെ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍ ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദിവസം 15 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

തലവേദന

ssas{Kbn³ almXethZ\ Xs¶bmWv. kln¡pIbÃmsX \nhr¯nbnÃ. Asæn thZ\kwlmcn KpfnIIÄ hbdp \ndsb Ign¡mw. F¶mÂ, Ct¸mÄ hnZKv[ tUmÎÀamÀ tNmZn¡p¶Xv, \n§Ä Bhiy¯n\p shÅw IpSn¡p¶ptWvSm F¶mWv. XethZ\bv¡v Hcp ImcWw Pemwi¯nsâ IpdhmImw F¶p \yqtbmÀ¡v ssSwkv BtcmKy]wànbn hnZKv[À NqWvSn¡mWn¡p¶p. NqSp IqSp¶ Ime¯mWv ssas{Kbn³ XethZ\bpsS ]cmXnIfpw hÀ[n¨phcp¶Xv. NqSn H¼Xp Un{Kn ^mc³ loänsâ hÀ[\ h¶m XethZ\bpsS km[yX F«piXam\sa¦nepw hÀ[n¡psa¶mWp \nKa\w.
F´mWp ImcWw? Pemwiw Ipdbpt¼mÄ icoc¯n AXnsâ Afhp Ipdbpw. AXnsâ ^ew, Xet¨mdnte¡pÅ cà{]hmlhpw HmIvknP\pw Ipdbp¶XmWv. CXmWp XethZ\bv¡p ImcWambn¯ocp¶Xv. aZy]·mÀ cm{Xn apgps¡ aZy]n¨p icoc¯nse Pemwiw \ãambm ]ntä¶p XethZ\sb¡pdn¨p ]cmXn ]dbp¶Xn\pw ImcWw CXpXs¶. \yqtdmfPn F¶ tPWen h¶ Hcp ]T\{]Imcw, KthjIÀ Øncw XethZ\¡msc cWvSp {Kq¸mbn Xncns¨mcp ]T\w \S¯n. Hcp Iq«À¡p XethZ\bv¡p KpfnIIÄ \ÂIn; AXn hntijn¨v Huj[sam¶pw DWvSmbncp¶nÃ. atä Iq«À¡v KpfnIsbm¶pw \ÂInbnÃ; ]Icw Zn\w{]Xn Bdp I¸v shÅw A[nIw IpSn¡m\mbn Bhiys¸«p.
cWvSmgvN \oWvS ]co£W¯nsâ Ahkm\¯n IWvSXv, Bdp I¸n\p ]Icw \mep I¸v am{Xta ]ecpw A[nIPew AI¯m¡nbpÅqsh¦nepw AXv XethZ\bv¡p henb ]cnlmcambn F¶mWv. KpfnI Ign¨ Iq«tc¡mÄ 21 aWn¡qÀ Ipdhp t\cw am{Xta AhÀ¡v B Ime¯p XethZ\bpWvSmbpÅq. F¶ph¨mÂ, ASp¯ XhW KpfnIbv¡p ]Icw \mep I¸v shÅw IpSn¡q; XethZ\ AIäq.

ബസ്‌യാത്രയ്ക്കിടെ ആഭരണ മോഷണം; മൂന്ന് തമിഴ്‌സ്ത്രീകള്‍ അറസ്റ്റില്‍

വാടാനപ്പള്ളി: ബസ് യാത്രയ്ക്കിടയില്‍ സ്ത്രീയുടെ ആറുപവന്‍ തൂക്കമുള്ള സ്വര്‍ണവളകള്‍ കവര്‍ന്ന സംഭവത്തില്‍ തമിഴ്‌നാട്ടുകാരായ മൂന്ന് സ്ത്രീകളെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഉക്രം സ്വദേശികളായ പാര്‍വ്വതി (30), ശാന്തി (40), ലക്ഷ്മി (23) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

തിരുവത്ര കാട്ടിലകത്ത് ഷണ്‍മുഖന്റെ ഭാര്യ റീത്ത (38)യുടെ സ്വര്‍ണാഭരണമാണ് കവര്‍ന്നത്. തിങ്കളാഴ്ചയാണ് സംഭവം. തിരുവത്രയില്‍നിന്ന് എടമുട്ടത്തെ വീട്ടിലേക്ക് റീത്ത പോകുന്നതിനിടയിലാണ് സ്വര്‍ണം നഷ്ടമായത്. വാടാനപ്പള്ളിയില്‍ ബസ്സെത്തിയപ്പോള്‍ റീത്തയുടെ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു. ഫോണെടുക്കാന്‍ ബാഗില്‍ കയ്യിട്ടപ്പോള്‍ അടുത്തിരുന്ന തമിഴ്‌സ്ത്രീ ബസ്സില്‍ നിന്നിറങ്ങി. കൂടെ മറ്റ് രണ്ട് സ്ത്രീകളും. ബാഗില്‍ പഴ്‌സ് കാണാനില്ലെന്നത് റീത്ത മനസ്സിലാക്കുമ്പോഴേക്കും തമിഴ്‌സ്ത്രീകള്‍ രക്ഷപ്പെട്ടു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ മൂന്ന് ഓട്ടോറിക്ഷകളില്‍ തിരച്ചില്‍ ആരംഭിച്ചു. തൃത്തല്ലൂര്‍ വരെ പോയി മടങ്ങുന്നതിനിടയില്‍ ഏംഗല്‍സ് റോഡ് പരിസരത്ത് തമിഴ്‌സ്ത്രീകളെ കണ്ടു. ആഭരണം എടുത്തില്ലെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ പോലീസ്‌സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പോലീസിനോടും മോഷണക്കുറ്റം ഇവര്‍ നിഷേധിച്ചു. മൂവരെയുംകൂട്ടി പോലീസ് ഇവരെ പിടികൂടിയ സ്ഥലത്തു വന്ന് തിരച്ചില്‍ ആരംഭിച്ചു. കിഴക്കുഭാഗത്ത് പൊന്തക്കാട്ടിനുള്ളില്‍നിന്ന് പഴ്‌സ് കിട്ടി. കൂടുതല്‍ തിരഞ്ഞപ്പോള്‍ പഴ്‌സിലുണ്ടായിരുന്ന മുക്കുപണ്ടങ്ങളും കിട്ടി. ഏറെനേരം തിരഞ്ഞിട്ടും സ്വര്‍ണാഭരണങ്ങള്‍ ലഭിച്ചില്ല. ഇവര്‍ മറ്റാര്‍ക്കെങ്കിലും ആഭരണം കൈമാറിയിട്ടുണ്ടാകുമെന്ന് പോലീസ് സംശയിക്കുന്നു
.

ഭാര്യയെ കാണാനില്ലെന്ന് പരാതി

വാടാനപ്പള്ളി: ഭാര്യയെ കാണാനില്ലെന്ന് തൃത്തല്ലൂര്‍ വലിയകത്ത് ഇഖ്ബാല്‍ പൊലീസില്‍ പരാതി നല്‍കി. ഭാര്യ നസീമയെയാണ് (19) ഈമാസം 12 മുതല്‍ കാണാതായത്. കൂട്ടുകാരിയെ കാണാന്‍ പോയതാണത്രേ. രാത്രിയായിട്ടും മടങ്ങി വരാതായപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.


Monday, August 15, 2011

കാലം മറന്ന കൃഷിയുപകരണങ്ങളുടെ പ്രദര്‍ശനം കൗതുകമായി

A´n¡mSv: ]WvSs¯ Irjnbp]IcW§Ä IuXpIambn. ]Ãwap«n, Rhcn, Icn, ]qXd, Dcpfv, tX¡psIm«, Xp¼n, Dcpfv, IbäpsIm«, \pIw, N{Iw, XpSn F¶nh ]pXpXeapdbv¡v IuXpIambn.
A´n¡mSv tImÄ ]mStiJc kanXnbpsS cPXPq_nenbmtLmj§fpsS `mKambn A´n¡mSv sslkvIqfn kwLSn¸n¨ ImÀjnI {]ZÀi\amWv thdn« ImgvNbmbXv. ]pÃcnbp¶ b{´hpw ]pXnb {SmÎdn\pw ]pdta IämÀ hmgbpw ]pXnbbn\w sX§n³ssX, amhn³ssXIfpw ]pXnbXcw ]¨¡dn hn¯pIfpw Irjn hnÚm\ ]pkvXI§fpw {]ZÀi\¯nepWvSmbncp¶p. PnÃm ]©mb¯v {]knUâv sI hn. Zmk³ DZvLmS\w sNbvXp.
tamt«mdpIfpw sjUpIfpaS¡w HcptImSn cq]bpsS hnIk\w XriqÀ tImÄ taJebn \S¸m¡psa¶v At±lw ]dªp. t»m¡v ]©mb¯v {]knUâv Sn._n. jmPn A[y£X hln¨p. AUz. cLpcma]Wn¡À tkmh\oÀ {]Imi\w sNbvXp.

പാടൂരില്‍ രണ്ട് വീടുകളില്‍ മോഷണം

പാവറട്ടി: പാടൂരില്‍ രണ്ട് വീടുകളില്‍ മോഷണം നടന്നു. പാടൂര്‍ ഏറച്ചംവീട്ടില്‍ അബ്ദുള്‍ലത്തീഫിന്റെയും രയമരയ്ക്കാര്‍ കുമ്പളത്ത് അന്‍വര്‍ഷായുടെയും വീടുകളിലാണ് മോഷണം നടന്നത്. അബ്ദുള്‍ലത്തീഫിന്റെ വീടിന്റെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന വാനിറ്റിബാഗില്‍ നിന്നാണ് 30,000 രൂപ മോഷ്ടിച്ചത്. പണം മോഷ്ടിച്ചശേഷം ബാഗ് പറമ്പില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. ബാഗിലുണ്ടായിരുന്ന ചെക്ക്ബുക്കും രണ്ട് എ.ടി.എം. കാര്‍ഡുകളും നഷ്ടപ്പെട്ടിട്ടില്ല. അന്‍വര്‍ഷായുടെ വീട്ടില്‍നിന്ന് കണ്ണടയും വാച്ചുമാണ് നഷ്ടപ്പെട്ടത്. ജനലിന്റെ അരികില്‍ സൂക്ഷിച്ചിരുന്നവയാണ് ഇവ. അബ്ദുള്‍ലത്തീഫിന്റെ വീട്ടിലെ ബൈക്കില്‍നിന്ന് പെട്രോള്‍ ചോര്‍ത്താനും ശ്രമം നടത്തിയിട്ടുണ്ട്. പാവറട്ടി എസ്.ഐ. രാധാകൃഷ്ണന്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Sunday, August 14, 2011

എണ്‍പത്താറിലും ഐസുവിന് വ്രതം വര്‍ഷം മുഴുവന്‍

ചാവക്കാട്: പുത്തന്‍കടപ്പുറം ചെങ്കോട്ട മുസ്‌ലിംവീട്ടില്‍ പരേതനായ അബുവിന്റെ ഭാര്യ ഐസുവിന് പകല്‍ ഉപവാസം റംസാന്‍ മാസത്തില്‍ മാത്രമല്ല. ഒരു വര്‍ഷത്തോളം നീളുന്ന വ്രതത്തിലാണ് ഇത്തവണയും ഈ എണ്‍പത്താറുകാരി.

കുട്ടിക്കാലം മുതല്‍ നോമ്പ് നോല്‍ക്കാറുണ്ടെങ്കിലും ആറ് വര്‍ഷമായാണ് ഇവര്‍ ഒരു വര്‍ഷത്തോളം നീളുന്ന വ്രതം അനുഷ്ഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം 362 ദിവസമായിരുന്നു വ്രതം. ചെറുപ്പകാലത്ത് അറിയാതെ ചെയ്തുപോയ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായാണ് ഐസു ജീവിത സായാഹ്നത്തില്‍ കഠിനവ്രതത്തിലേര്‍പ്പെടുന്നത്. ഇത്തവണ അറബ്മാസം റജബ് മുതല്‍ വ്രതത്തിലാണ്.

ഖുര്‍ ആന്‍ പാരായണം വശമായിട്ടില്ലെങ്കിലും ഓത്തുപള്ളിയില്‍ പഠിച്ചിട്ടുള്ള ഇവര്‍ വ്രതാനുഷ്ഠാനവും അഞ്ച് നേരത്തെ നമസ്‌കാരവും അന്ത്യശ്വാസം വരെ തുടരുമെന്ന് പറയുന്നു. മക്കളും മരുമക്കളും ഐസുവിന് വേണ്ട എല്ലാ സഹായവും ചെയ്യുന്നുണ്ട്.

ചാത്തന്‍ മഠാധിപതിക്ക് പുരസ്‌കാരം നല്‍കിയത് വിവാദമാവുന്നു

തൃപ്രയാര്‍: അന്ധവിശ്വാസത്തിന്റെ കേന്ദ്രമായ ചാത്തന്‍ മഠത്തില്‍ അധിപതിക്ക് മദര്‍ തെരേസയുടെ പേരിലെ പുരസ്‌കാരം നല്‍കിയത് വിവാദമാവുന്നു. പെരിങ്ങോട്ടുകര ദേവസ്ഥാനം അധിപതി ഉണ്ണി ദാമോദരന് സോഷ്യലിസ്റ്റ് സംസ്‌കാര കേന്ദ്രം ആഭിമുഖ്യത്തിലാണ് പുരസ്‌കാരം നല്‍കിയത്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരാണ് പുരസ്‌കാരം ഉണ്ണിദാമോദരന് നല്‍കിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, സിനിമാ നടന്മാരായ ക്യാപ്റ്റന്‍ രാജു, മണിയന്‍പിള്ള രാജു, സലീം കുമാര്‍, എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ മാസം 15ന് മദര്‍ തെരേസ പുരസ്‌കാരം ലഭിച്ചതിന് ഉണ്ണി ദാമോദരനെ അഭിനന്ദിച്ച് കത്തെഴുതിയിരുന്നു.പുരസ്‌കാര വിതരണത്തിന്റെ ചിത്രവും മുഖ്യമന്ത്രിയുടെ കത്തും അച്ചടിച്ച നോട്ടീസ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. ഉണ്ണിദാമോദരനെ ആദരിക്കാന്‍ പെരിങ്ങോട്ടുകര തിരുവാണിക്കാവ് ക്ഷേത്രക്ഷേമ സമിതി 15ന് നടത്തുന്ന സമ്മേളനത്തിന്റെ നോട്ടീസിന്റെ പുറത്താണ് പുരസ്‌കാരവിതരണത്തിന്റെ ചിത്രമുള്ളത്. മദര്‍ തെരേസയുടെ ചിത്രവും ഇതോടൊപ്പമുണ്ട്. വിശുദ്ധയുടെ പേരില്‍ ആള്‍ ദൈവ കേന്ദ്രത്തിന്റെ നടത്തിപ്പുകാരന് നല്‍കുന്ന പുരസ്‌കാരം വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കനോലികനാല്‍ ജലപാത സഞ്ചാരയോഗ്യമാക്കണം

പാവറട്ടി: കനോലി കനാല്‍ ജലപാത സഞ്ചാരയോഗ്യമാക്കി വര്‍ധിച്ചുവരുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് മണലൂര്‍ മേഖലാ ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി ആവശ്യപ്പെട്ടു. സൊസൈറ്റി ചെയര്‍മാന്‍ ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു. എന്‍.ടി. അബൂബക്കര്‍, വര്‍ഗീസ് മാനത്തില്‍, ഹമീദ് മാളിയേക്കല്‍, ബി.സി. വര്‍ഗീസ്, അബ്ദുറഹ്മാന്‍ പുനാട്ടിന്‍, എം.പി. ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.

Wednesday, August 10, 2011

റെയ്ഡ് നടത്തി; പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടി

മുല്ലശ്ശേരി: ബ്ലോക്ക് ഡിവിഷനില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യാപകമായി റെയ്ഡ് നടത്തി. ബേക്കറികള്‍, ചിക്കന്‍ഷോപ്പുകള്‍, ഹോട്ടലുകള്‍, സ്റ്റേഷനറി കടകള്‍ എന്നിവയിലാണ് റെയ്ഡ് നടത്തിയത്. 49 ഓളം സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി. 18 കേന്ദ്രങ്ങളില്‍ നിയമ നടപടിയുടെ ഭാഗമായി നോട്ടീസ് നല്‍കി. 100 ഓളം ഡേറ്റ് ഇല്ലാത്ത ഭക്ഷ്യവിഭവങ്ങളുടെ പാക്കറ്റുകളും പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങളും കണ്ടെടുത്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. രാമന്‍, എച്ച്.ഐ.മാരായ എന്‍.എന്‍. ബഷീര്‍, വി.ബി. കൈലാസ്, പി.സി. മനോജ്, വി.ജെ. ജോബി, ഗിരീഷ്, കെ.എ. യതിന്‍, യു.എസ്. സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sunday, August 7, 2011

മുല്ലശ്ശേരിയില്‍ കല്ലേരിക്കുന്ന് ഇടിഞ്ഞ് വീട് തകര്‍ന്നു പാവറട്ടി മേഖലയില്‍ 200 ഓളം വീടുകളില്‍ വെള്ളം കയറി

പാവറട്ടി:പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ് മേഖലയില്‍ കനത്ത മഴയെത്തുടര്‍ന്ന് 200ഓളം വീടുകളില്‍ വെള്ളം കയറി. തൊയക്കാവ് കാളിയാമാക്കല്‍ തങ്ങഴിപ്പാടം മേഖലയിലെ പത്ത് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. മുല്ലശ്ശേരി കല്ലേരിക്കുന്ന് ഇടിഞ്ഞ് വീണ് ഒരു വീട് ഭാഗികമായി തകര്‍ന്നു.

പാവറട്ടിയില്‍ റോഡരികില്‍ കാനകളില്ലാത്തതിനാല്‍ ഗ്രാമീണ റോഡുകള്‍ വെള്ളക്കെട്ടിലായി. പലയിടത്തും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പാവറട്ടി പുതുമനശ്ശേരി മസ്ജിദ് റോഡ്, എ.കെ.ജി.റോഡ്, തിരുനെല്ലൂര്‍ റോഡ്, കുണ്ടുവകടവ് റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പാവറട്ടി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ നൂറോളം വീടുകളില്‍ വെള്ളം കയറി. വെങ്കിടങ്ങ് മുപ്പട്ടിത്തറ, തങ്ങഴിപ്പാടം, പൊതുശ്മശാനം പരിസരം എന്നിവിടങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. മുല്ലശ്ശേരിയില്‍ മാനിന-പറപ്പാടം റോഡരികിലെ മൂരാക്കന്‍ സദാനന്ദന്റെ വീടിന് മുകളിലേക്കാണ് ശനിയാഴ്ച രാത്രിയില്‍ കല്ലേരിക്കുന്ന് ഇടിഞ്ഞ് വീണത്. ടെറസ് വീടിന്റെ അടുക്കളഭാഗം ഭാഗികമായി തകര്‍ന്നു. വെങ്കിടങ്ങ് തങ്ങഴിപ്പാടത്തെ 10 കുടുംബങ്ങളെ വെള്ളം കയറിയതിനെത്തുടര്‍ന്ന് വെങ്കിടങ്ങ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു.

റമദാന്‍ കരീം


നാഥ! ഈ പരിശുദ്ധ റമദാന്‍ കൊണ്ട്
പരലോകത്ത് വിജയിക്കുന്നവരുടെ കൂട്ടത്തില്‍
ഞങ്ങളെയും, ഞങ്ങളുടെ ബന്ധു മിത്രാതികളെയും
നീ ഉള്‍പ്പെടുത്തെണമേ -
ആമീന്‍.


വിവാഹാശംസകള്‍


വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

വാടാനപ്പള്ളി: വീടിനുപുറത്ത് വസ്ത്രം കഴുകിയിരുന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മധ്യവയസ്‌കനെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര കുന്നത്തൂര്‍ ജോയി (59) യാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. വസ്ത്രം കഴുകിനിന്നിരുന്ന സ്ത്രീയെ പിന്നില്‍ക്കൂടിവന്ന് ഇയാള്‍ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. വീട്ടമ്മ ബഹളം വെച്ചതോടെ ഇയാള്‍ മുഖത്തടിക്കുകയും കഴുത്ത് ഞെക്കുകയും ചെയ്തു. വീട്ടമ്മ ഇതിനിടയില്‍ ബോധരഹിതയായി. ബഹളം കേട്ട് ഓടിവന്ന സമീപവാസികള്‍ ജോയിയെ പിടികൂടി പോലീസില്‍ അറിയിക്കുകയായിരുന്നു.

പുത്തന്‍വേലിക്കര സ്വദേശിയായ ജോയി ഏതാനും വര്‍ഷം മുമ്പാണ് പൊക്കുളങ്ങരയില്‍ താമസമാക്കിയത്. ഇയാള്‍ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ മുമ്പും ശ്രമിച്ചിട്ടുണ്ടത്രെ.

Friday, August 5, 2011

കളവുപോയ കാറില്ല, ഉടമസ്ഥന് കിട്ടിയത് കാറിലെ വസ്തുക്കള്‍

കാഞ്ഞാണി:കളവുപോയ കാര്‍ കണ്ടുകിട്ടിയില്ല. പോലീസ് ഉടമസ്ഥന് നല്‍കിയത് കാറിലെ വസ്തുക്കള്‍ മാത്രം. അരിമ്പൂര്‍ കാഞ്ഞിരത്തിങ്കല്‍ വര്‍ഗീസിന്റെ ഭാര്യാസഹോദരന്‍ ബിനു മാത്യുവിന്റെ കാറാണ് ജൂലായ് 9ന് അരിമ്പൂരില്‍നിന്ന് മോഷണം പോയത്. കാര്‍മോഷണവുമായി ബന്ധപ്പെട്ട് അന്നുതന്നെ പാലക്കാട് സ്വദേശി നാസറിനെ പാലക്കാട് പോലീസ് പിടികൂടിയിരുന്നു. വാഹനലോണ്‍ നല്‍കുന്ന കോയമ്പത്തൂര്‍ ആസ്ഥാനമായ സംഘമാണ് കാര്‍ കൊണ്ടുപോയതെന്ന വിവരം പോലീസിനു ലഭിച്ചിരുന്നു. ചേര്‍പ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് കാര്‍മോഷണം അന്വേഷിക്കുന്നത്. അന്വേഷണം ഊര്‍ജിതമായി നടക്കാത്തതിന് കാരണം പാലക്കാട് സ്വദേശിയായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും കാര്‍ വായ്പ നല്‍കിയ സംഘവുമായുള്ള ബന്ധമാണെന്ന് ആരോപിച്ച് വര്‍ഗ്ഗീസ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറില്‍നിന്ന് തെളിവെടുത്തിരുന്നു. ഇതിനിടെ മോഷണംപോയ കാര്‍ കിട്ടിയില്ലെങ്കിലും കാറിലുണ്ടായിരുന്ന വര്‍ഗീസിന്റെ പാസ്‌പോര്‍ട്ട്, ലൈസന്‍സ്, കാര്‍രേഖകള്‍, പാചകവാതക സിലിണ്ടര്‍ എന്നിവ പോലീസ് വിട്ടുതന്നതായി വര്‍ഗ്ഗീസ് പറഞ്ഞു.

വൈദ്യുതിക്കമ്പി വില്ലനായി: നന്ദകൃഷ്ണന് സലിം രക്ഷകനായി; സലിമിന് മുഹമ്മദും

വാടാനപ്പള്ളി:ഷോക്കേറ്റ് പിടഞ്ഞ വിദ്യാര്‍ഥിക്ക് യുവാവ് രക്ഷകനായി. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ യുവാവിനും യുവാവിനെ രക്ഷിക്കുന്നതിനിടെ പിതാവിനും ഷോക്കേറ്റു. വാടാനപ്പള്ളി മൊയ്തീന്‍പള്ളിക്കു പടിഞ്ഞാറ് ഭാഗത്താണ് പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് മൂന്നുപേര്‍ക്ക് ഷോക്കേറ്റത്.

വടക്കന്‍ വീട്ടില്‍ ദിലീപിന്റെ മക്കളായ അഞ്ചു വയസ്സുകാരന്‍ നന്ദകൃഷ്ണനും എട്ടുവയസ്സുകാരന്‍ ഹരികൃഷ്ണനും സ്‌കൂളിലേക്ക് പോകുന്ന ഇടറോഡിലാണ് വൈദ്യുതിക്കമ്പി പൊട്ടിവീണുകിടന്നിരുന്നത്. റോഡരികില്‍ കിടന്ന കമ്പി കൈകൊണ്ടെടുത്ത് മാറ്റിയിടാന്‍ ശ്രമിച്ച നന്ദകിഷോര്‍ ഷോക്കേറ്റ് പിടഞ്ഞു. അപകടം മനസ്സിലാക്കിയ ഹരികൃഷ്ണന്‍ ഉറക്കെ നിലവിളിച്ചു. സമീപവാസിയായ വലിയകത്ത് സലിം (34) കരച്ചില്‍ കേട്ട് ഓടിയെത്തി. വടിയെടുത്ത് നന്ദകൃഷ്ണനെ വൈദ്യുതിക്കമ്പിയില്‍ നിന്ന് മോചിപ്പിച്ചു. ഇതിനിടയില്‍ കമ്പി സലിമിന്റെ ശരീരത്തില്‍ തട്ടി. മകന്‍ ഷോക്കേറ്റ് പിടയുന്നത് കണ്ട് സലിമിന്റെ പിതാവ് മുഹമ്മദ് ഓടിയെത്തി വടികൊണ്ടടിച്ച് സലീമിനെ രക്ഷപ്പെടുത്തി. മുഹമ്മദിനും ഇതിനിടയില്‍ ഷോക്കേറ്റു. മുഹമ്മദ് പക്ഷെ തെറിച്ചുവീണു. കല്ലില്‍ തലയിടിച്ച് മുഹമ്മദിന് പരിക്കേറ്റു. നന്ദകൃഷ്ണനെ തൃത്തല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും മുഹമ്മദിനെയും സലീമിനെയും ഏങ്ങണ്ടിയൂര്‍ എം.ഐ. ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. വാടാനപ്പള്ളി കദീജുമ്മ മെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് നന്ദകൃഷ്ണന്‍. വ്യാഴാഴ്ച രാവിലെ
ഒമ്പതരയോടെയാണ് സംഭവം.

വൈദ്യുതിക്കമ്പി വില്ലനായി: നന്ദകൃഷ്ണന് സലിം രക്ഷകനായി; സലിമിന് മുഹമ്മദും

വാടാനപ്പള്ളി:ഷോക്കേറ്റ് പിടഞ്ഞ വിദ്യാര്‍ഥിക്ക് യുവാവ് രക്ഷകനായി. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ യുവാവിനും യുവാവിനെ രക്ഷിക്കുന്നതിനിടെ പിതാവിനും ഷോക്കേറ്റു. വാടാനപ്പള്ളി മൊയ്തീന്‍പള്ളിക്കു പടിഞ്ഞാറ് ഭാഗത്താണ് പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് മൂന്നുപേര്‍ക്ക് ഷോക്കേറ്റത്.

വടക്കന്‍ വീട്ടില്‍ ദിലീപിന്റെ മക്കളായ അഞ്ചു വയസ്സുകാരന്‍ നന്ദകൃഷ്ണനും എട്ടുവയസ്സുകാരന്‍ ഹരികൃഷ്ണനും സ്‌കൂളിലേക്ക് പോകുന്ന ഇടറോഡിലാണ് വൈദ്യുതിക്കമ്പി പൊട്ടിവീണുകിടന്നിരുന്നത്. റോഡരികില്‍ കിടന്ന കമ്പി കൈകൊണ്ടെടുത്ത് മാറ്റിയിടാന്‍ ശ്രമിച്ച നന്ദകിഷോര്‍ ഷോക്കേറ്റ് പിടഞ്ഞു. അപകടം മനസ്സിലാക്കിയ ഹരികൃഷ്ണന്‍ ഉറക്കെ നിലവിളിച്ചു. സമീപവാസിയായ വലിയകത്ത് സലിം (34) കരച്ചില്‍ കേട്ട് ഓടിയെത്തി. വടിയെടുത്ത് നന്ദകൃഷ്ണനെ വൈദ്യുതിക്കമ്പിയില്‍ നിന്ന് മോചിപ്പിച്ചു. ഇതിനിടയില്‍ കമ്പി സലിമിന്റെ ശരീരത്തില്‍ തട്ടി. മകന്‍ ഷോക്കേറ്റ് പിടയുന്നത് കണ്ട് സലിമിന്റെ പിതാവ് മുഹമ്മദ് ഓടിയെത്തി വടികൊണ്ടടിച്ച് സലീമിനെ രക്ഷപ്പെടുത്തി. മുഹമ്മദിനും ഇതിനിടയില്‍ ഷോക്കേറ്റു. മുഹമ്മദ് പക്ഷെ തെറിച്ചുവീണു. കല്ലില്‍ തലയിടിച്ച് മുഹമ്മദിന് പരിക്കേറ്റു. നന്ദകൃഷ്ണനെ തൃത്തല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും മുഹമ്മദിനെയും സലീമിനെയും ഏങ്ങണ്ടിയൂര്‍ എം.ഐ. ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. വാടാനപ്പള്ളി കദീജുമ്മ മെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് നന്ദകൃഷ്ണന്‍. വ്യാഴാഴ്ച രാവിലെ
ഒമ്പതരയോടെയാണ് സംഭവം.

Thursday, August 4, 2011

ഓണം-റംസാന്‍ വിപണി തുറന്നു

പാവറട്ടി:മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മള്‍ട്ടിപര്‍പ്പസ് സൊസൈറ്റിയുടെ ഓണം-റംസാന്‍ വിപണി പെരുവല്ലൂരില്‍ മണലൂര്‍ എം.എല്‍.എ. പി.എ. മാധവന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷനായി. ഡയറക്ടര്‍മാരായ കെ.എഫ്. ലാന്‍സന്‍, അബ്ദുള്‍മനാഫ്, എം.എസ്. ദാമോദരന്‍, സെക്രട്ടറി പ്രവിത സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

Wednesday, August 3, 2011

റംസാന്‍ ക്വിസ്

പാവറട്ടി:വിശുദ്ധ റംസാന്‍ ഖുര്‍ആനിന്റെ മാസം പുണ്യത്തിന്റെയും എന്ന വിഷയത്തില്‍ നടത്തുന്ന കാമ്പയിന്റെ ഭാഗമായി റംസാന്‍ ക്വിസ് 2011 നടത്തും. മദ്രസ, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് എന്നീ വിഭാഗങ്ങളില്‍ രണ്ട് വീതമുള്ള ടീം അംഗങ്ങളാണ് പങ്കെടുക്കേണ്ടത്. ആഗസ്ത് ഏഴിന് ചാവക്കാട് സീ ഫോര്‍ഡ് അക്കാദമിയില്‍ രാവിലെ 10 നാണ് ക്വിസ് പ്രോഗ്രാം ആരംഭിക്കുക. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9745410926 എന്ന നമ്പറില്‍ ബന്ധപ്പെടുക.

രാജേഷിന്റെ സഡന്‍ ബ്രേക്ക്; സുധീറിന് ജീവിതത്തിലേക്ക് ഡബിള്‍ ബെല്‍

കാഞ്ഞാണി: രാജേഷിന്റെ കാലുകള്‍ പെട്ടെന്ന് ബ്രേക്കിലമര്‍ന്നില്ലെങ്കില്‍ സുധീര്‍ ജീവനോടെ ഇന്ന് ഉണ്ടാകുമായിരുന്നില്ല. മുഖാമുഖമെത്തിയ മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ എറവ്പട്ടിയില്‍ വീട്ടില്‍ സുധീര്‍കുമാര്‍ (32) അപകടം നടന്ന് ഒരു മാസത്തിനു ശേഷമാണ് തന്റെ രക്ഷകനെ നേരിട്ട് കാണുന്നത്.

ജൂണ്‍ 25ന് രാവിലെ തിരക്കേറിയ എറവ് അഞ്ചാംകല്ല് കപ്പല്‍പള്ളി സ്റ്റോപ്പിലായിരുന്നു അപകടം. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ രാജേഷ് സ്റ്റോപ്പില്‍ ആളെ കയറ്റാനായി നിര്‍ത്തിയ ബസ്സിനെ മറികടന്ന മറ്റു വാഹനങ്ങള്‍ക്കൊപ്പം സുധീറും ബൈക്ക് മുന്നോട്ടോടിച്ചു. പെട്ടെന്നാണ് മരണദൂതുമായി എതിരെയെത്തിയ സ്വകാര്യബസ്സിന്റെ പിന്‍ഭാഗം ബൈക്കില്‍ തട്ടിയത്. നീങ്ങിത്തുടങ്ങിയ കെ.എസ്.ആര്‍.ടി.സി. ബസ്സിനടിയിലേക്ക് സുധീര്‍ വീണു.

ബസ്സ് മുന്നോട്ടെടുക്കുന്നതിനിടെ രാജേഷ് റിയര്‍വ്യൂ മിററിലൂടെ നോക്കുമ്പോള്‍ ബസ്സിനടിയില്‍ രണ്ടു കാലുകള്‍ കണ്ടു. ഒറ്റ സെക്കന്‍ഡില്‍ ബസ്സ് ചവിട്ടി നിര്‍ത്തുമ്പോള്‍ റോഡിലുരഞ്ഞ പിന്‍ചക്രങ്ങള്‍ സുധീറിന്റെ ശരീരത്തില്‍ ഉരുമിനിന്നു. രാജേഷ് ഒരു സെക്കന്‍ഡ് വൈകിയെങ്കില്‍ സുധീറിന്റെ ശരീരം ചക്രങ്ങള്‍ കയറി ചതഞ്ഞരയുമായിരുന്നു.

ഐ.ടി.സി.യുടെ ജില്ലാ ഫ്രാഞ്ചൈസിയില്‍ സെയില്‍സ് മാനേജരായ സുധീര്‍ രാവിലെ ജോലിസ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം.

36 ദിവസത്തെ ആസ്​പത്രിജീവിതത്തിനു ശേഷം വിശ്രമിക്കുന്ന തന്നെ കാണാന്‍ എത്തിയ രക്ഷകന്‍ രാജേഷിനെ കണ്ടപ്പോള്‍ സുധീര്‍ വിങ്ങിപ്പൊട്ടി. മരണം വഴിമാറിപ്പോയ ആ ദിവസം ഇങ്ങനെ: ബൈക്കില്‍ തട്ടി നിര്‍ത്താതെ പോയ സ്വകാര്യബസ്സിനെതിരെ നാട്ടുകാരുടെ രോഷമുയര്‍ന്നു. ഇതിനിടെ സമീപവാസിയായ ഓട്ടോഡ്രൈവര്‍ കുന്നന്‍ ജോയിയും പഞ്ചായത്ത് മെമ്പര്‍ സി.പി. പോളും ചേര്‍ന്ന് ബസ്സിനടിയില്‍ നിന്നും സുധീര്‍കുമാറിനെ വലിച്ചെടുത്തു. രാവിലെ സ്‌കൂള്‍ സമയമായതിനാല്‍ അതുവഴി വന്ന വാഹനങ്ങളൊന്നും നിര്‍ത്തിയില്ല. വിധിയെ പഴിക്കാതെ ജോയ് ഓട്ടോയെടുത്തു. സഹായത്തിനായി ഒരു വഴിയാത്രക്കാരനുമായി ഒരു പാച്ചിലായിരുന്നുവെന്ന് പോള്‍ പറഞ്ഞു. അധികം വൈകാതെ അശ്വിനി ആസ്​പത്രിയിലെത്തിച്ചു. സുധീര്‍കുമാറിന്റെ എട്ട് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു. ശ്വാസകോശത്തിനും കേടുപറ്റി. ഇരുപത് ദിവസം അത്യാസന്നനിലയില്‍. അതിനിടെ ഒരു മേജര്‍ ഓപ്പറേഷനടക്കം ഏതാനും ശസ്ത്രക്രിയകളും നടന്നു.

ദീര്‍ഘകാലം അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി. ഉണ്ണികൃഷ്ണമേനോന്റെ മകനാണ് സുധീര്‍. ചൊവ്വാഴ്ച ഉച്ചയോടെയാണ് രാജേഷ് സുധീര്‍കുമാറിനെ കാണാനെത്തിയത്. രാജേഷിനെ അടക്കാനാകാത്ത വികാരവായേ്പാടെയാണ് ആ കുടുംബം
വരവേറ്റത്
.

Tuesday, August 2, 2011

ജലോത്സവത്തിനു വിപുലമായ ഒരുക്കങ്ങള്‍.

മണലൂര്‍: കണ്ടശ്ശാംകടവ് ജലോല്‍സവ പരിപാടികള്‍ വിപുലമായി നടത്താന്‍ ജലോല്‍സവ സംഘാടക സമിതി തീരുമാനിച്ചു. തിരുവോണ ദിവസം വാടാനപ്പള്ളിയില്‍നിന്ന് കണ്ടശ്ശാംകടവിലേക്ക് ഘോഷയാത്ര, വൈകുന്നേരം ബോട്ട്‌ജെട്ടിയില്‍ സാംസ്‌കാരിക സമ്മേളനം, ഗാനമേള, തുടര്‍ന്ന് രാത്രി വര്‍ണമഴ എന്നിവയും രണ്ടോണ ദിവസം വൈകുന്നേരം കനോലിപുഴയില്‍ ചുണ്ടന്‍വള്ളങ്ങളുടെയും ഇരുട്ടുകുത്തി ചുരുളന്‍വള്ളങ്ങളെയും പങ്കെടുപ്പിച്ച് ജലോല്‍സവം, ഫേ്‌ളാട്ട് മല്‍സരം, നീന്തല്‍ മല്‍സരം, സമാപന സമ്മേളനം എന്നിവ നടത്താനാണ് തീരുമാനം. അഞ്ചുവര്‍ഷം മുടങ്ങിയ ജലോല്‍സവമാണ് ഇത്തവണ മണലൂര്‍ പഞ്ചായത്ത് യോഗം ചേര്‍ന്ന് വീണ്ടുംനടത്താന്‍ തീരുമാനിച്ചത്. പത്തുലക്ഷത്തോളം ചെലവുവരുന്ന പരിപാടിക്ക് തുക കണ്ടെത്താനും ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചു.

മണലൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് വി.എന്‍. സുര്‍ജിത്ത് അധ്യക്ഷത വഹിച്ചു. പി.എ. മാധവന്‍ എം.എല്‍.എ, വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുബൈദ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.



Monday, August 1, 2011

മഴ കനത്തു കോടമുക്ക് മുങ്ങി.

വര്‍ഷക്കാലം കനത്തതോടെ കോടമുക്കിലും പരിസര പ്രദേശത്തും വെള്ളം പൊങ്ങി. ഇന്ന് (02/08/2011 ) പുലര്‍ച്ചെ തുടങ്ങിയ മഴയ്ക്ക് ഇതുവരെയും ശമനം ഉണ്ടായിട്ടില്ല.



അടുത്തകാലത്തൊന്നും ഇത്ര ശക്തമായ മഴയ്ക്ക് സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് പരിസരവാസികളും പറയുന്നു.

നായരങ്ങാടിയില്‍ നിന്നും കോടമുക്കിലേക്കുള്ള റോഡ്‌ ഏകദേശം മുങ്ങിയ നിലയിലാണെന്നും അവിടെ നിന്നുള്ള ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

നല്ലൊരു കാലാവസ്ഥയില്‍ പരിശുദ്ധ റമദാനിനെ സ്വീകരിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് വിശ്വാസികളും നാട്ടുകാരും.

ചേറ്റുവ ടോള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് മാര്‍ച്ച്

ചാവക്കാട്: ചേറ്റുവ ടോള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് ചേറ്റുവ ടോള്‍വിരുദ്ധ ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകള്‍ മാര്‍ച്ച് നടത്തി.
ടി.എല്‍. സന്തോഷ് ഉദ്ഘാടനം ചെയ്തു.
മൂന്നാംകല്ലില്‍നിന്നാരംഭിച്ച മാര്‍ച്ച് ടോള്‍ പരിസരത്ത് പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന ഉപരോധ സമരത്തില്‍ സുലൈമാന്‍ അധ്യക്ഷനായി. സജീദ് വലിയകത്ത്, പി.കെ. ബഷീര്‍, മൊയ്‌നുദ്ദീന്‍, ഷിഹാബ് തങ്ങള്‍, റഹ്മാന്‍, പി.എ. അഷ്‌ക്കറലി, ആദം തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ചിന് ഷറഫുദ്ധീന്‍ മുനക്കക്കടവ്, സി.ഐ. എഡിസണ്‍ എന്നിവര്‍ നേതൃത്വം കെടുത്തു
.

ലഹരിയുടെ ഉപയോഗം രാജ്യപുരോഗതിയെ തകര്‍ക്കുന്നു- പി.കെ. രാജന്‍


പാവറട്ടി: മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗം രാജ്യത്തിന്റെ പുരോഗതിയെ തകര്‍ക്കുന്ന ശത്രുവാണെന്ന് ജില്ലാ പഞ്ചായത്തംഗം പി.കെ. രാജന്‍ പറഞ്ഞു. ഉദയം പൂവത്തുര്‍  'മദ്യവും മയക്കുമരുന്നും മാനവരാശിക്കാപത്ത്' എന്ന തലക്കെട്ടില്‍ നടത്തിവരുന്ന ലഹരി വിരുദ്ധ കാമ്പയിനോടനുബന്ധിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യ-ലഹരി വസ്തുക്കളുടെ നിര്‍മാര്‍ജനം  മത സാമൂഹിക  - സാംസ്‌കാരിക  സംഘടനകളുടെ പോരാട്ടം കൊണ്ട് മാത്രമെ  നേടിയെടുക്കാനാവൂ. ഗ്രാമത്തിലെ കുടുംബങ്ങളെ മദ്യത്തിന്റെയും ലഹരിയുടെയും പിടിയില്‍ നിന്ന് മോചിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. ഓരോ കുടുംബവും ലഹരി മുക്ത കുടുംബമാവണമെന്നും രാജന്‍ പറഞ്ഞു. മദ്യം വിറ്റ് കിട്ടുന്ന റവന്യൂ വരുമാനം രാജ്യത്തിന്റെ പുരോഗതിക്ക് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ഇ.എം. മുഹമ്മദ് അമീന്‍ പറഞ്ഞു.
ജീവിതത്തില്‍ ഒരിക്കലും മദ്യം തൊടില്ലെന്ന് യുവത പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ഡോ. പി.എ. സെയ്തു മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുല്ലശേരി എ.ഇ.ഒ മദനമോഹനന്‍ രചനാ മത്സര വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി. ഡോ. അബ്ദുല്ലത്തീഫ്, മുന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഷറഫുദ്ദീന്‍, എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് സി.എഫ്. രാജന്‍ എന്നിവര്‍ സംസാരിച്ചു. ജന. കണ്‍വീനര്‍ ആര്‍.പി. റഷീദ് മാസ്റ്റര്‍ സ്വാഗതവും ആര്‍.പി. സിദ്ദീഖ് പാടൂര്‍ നന്ദിയും പറഞ്ഞു.