കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Tuesday, September 20, 2011

ഭൂമിക്കു രേഖകളില്ല : സര്‍ക്കാര്‍ കനിവുതേടി വൃദ്ധ ദമ്പതികള്‍.

]mhd«n:kz´ambn `qanbpWvSmbn«pw aXnbmb tcJIfnÃmsX tNmÀs¶men¡p¶ IpSnen PohnXw XÅn\o¡pIbmWv thembp[\pw `mcy ImÀ¯ymbn\nbpw. \m«pImcpsS klmbt¯msSbmWv Cu hr²Z¼XnIÄ PohnXw XÅn\o¡p¶Xv.
kz´w `qan¡v ]«bw e`n¡m³ \nch[nXhW A[nImcnIsf kao]ns¨¦nepw bmsXmcp \S]SnbpapWvSmbnÃ. 40hÀj¯ntesdbmbn ChÀ ChnsSbmWv Xmakw.CXn\nsS hoSp XIÀ¶p hoWp. ]«bw¯n\v ]WaS¨ ckoXv XIÀ¶ hoSn\SnbnÂs¸«p \ãambn.
Xm¡menI sjUnemWv Ct¸mÄ ChÀ Xmakn¡p¶Xv. ]«b¯n\mbn ]eXhW IeIvSsd kao]ns¨¦nepw ]cmXn ssI¸änbXnsâ ckoXpw ]«b]IÀ¸v In«m\pÅ km£y]{Xhpw am{XamWv e`n¨Xv. ap³ a{´n sI ]n cmtP{µ\pw ]cmXn \ÂInbncp¶p. HSphn ]cmXn ISemkpw In«nb tcJIfpw tNÀ¯v aWeqÀ Fw.FÂ.F ]n F am[h\v ]cmXn \ÂInbncn¡pIbmWv.]cmXnbpambn kÀ¡mÀ Hm^nknse¯p¶ ChtcmSv DtZymKØÀ tamiambmWv s]cpamdp¶sX¶v thembp[³ ]dªp.
]«bw hm§m\pÅ km£y]{Xw am{Xsa ChnsS \n¶p \ÂIm³ Ignbq F¶v ]dªv A[nImcnIÄ ssIsbmgnbpIbmbncp¶p.GXp \nanjhpw XIÀ¶p hogmhp¶ IpSnen Gsd Iãs¸«mWv ChÀ Ignbp¶Xv.thembp[sâ `mcy ImÀ¯ym\n¡v \nhÀ¶v \nÂIm³ t]mepw Ignbm¯ AhØbmWv. ]eZnhk§fnepw ]«nWnbnemWv Cu hr²Z¼XIÄ.

സ്വകാര്യ ബസ്സുകളില്‍ വാതിലുകള്‍ സ്ഥാപിക്കണം- യൂത്ത് കോണ്‍ഗ്രസ്

Nmh¡mSv: ap³hmXnepIÄ sI«nsh¨v _ÊpIÄ ]mbpt¼mÄ bm{X¡mÀ `oXnbnÂ. sNehp Ipd¡p¶Xnsâ `mKambn _ÊpIfn ¢o\Àamsc \nban¡m¯XmWv tUmdpIÄ sI«nsh¨v kÀhokv \S¯p¶Xn\v {][m\ ImcWambn«pÅXv.
t\cs¯ _ÊpIÄ¡v Ccp hi§fnepw tUmdpIÄ DWvSmbncp¶nÃ. F¶m _ÊpIfn ap³ `mK¯v hmXn LSn¸n¡Wsa¶ \nÀtZiapWvSmbtXmsS ap³`mKs¯ hmXn LSn¸n¡m³ _kv DSaIÄ \nÀ_ÔnXcmhpIbmbncp¶p.
F¶mÂ, ap³`mKs¯ hmXn LSn¸ns¨¦nepw ]ecpw ¢o\Àamsc \nban¨nÃ. bm{X¡mcn \n¶pw ]Ww hmt§WvS NpaXetbmsSm¸w bm{X¡msc _Ên \n¶v Cdt¡WvS tPmenbpw IWvSIvSÀamcpsS NpaenembtXmsSbmWv ap³hmXnepIÄ sI«nsh¡Â Bcw`n¨Xv.
kv{XoIfpw Ip«nIfpaS§p¶ bm{X¡mÀ _Ên Ibdp¶Xn\v ap¼v Xs¶ _kv ]pds¸Sp¶Xpw hfhpIÄ AXnthKw hoinsbmSn¡p¶Xpw bm{X¡mÀ ]pdt¯¡v sXdn¡p¶Xn\v ImcWamhpIbmWv.
Ignª Znhkw IS¸pdw ASnXncp¯n hfhn C¯c¯n hoinsbmSn¨ _kn \n¶pw ]pdt¯¡v sXdn¨ hoWv _Ôp¡fmb bphXn¡pw hnZymÀYn\n¡pw ]cnt¡äncp¶p. kzImcy _kpIÄ hmXnepIÄ AS¨n«v bm{XsN¿Wsa¶mhiys¸«v bq¯v tIm¬{Kkv {]hÀ¯IÀ Nmh¡mSv \Kc¯n {]IS\w \S¯n.
hmXnepIÄ LSn¸n¡mtXbpw AS¡mtXbpw k©cn¨ncp¶ _ÊpIÄ XSªp \nÀ¯nb {]IS\¡mÀ Poh\¡mÀ¡v ap¶dnbn¸v \ÂIn.
Nmen ss^k DZvLmS\w sNbvXp. sI hn k¯mÀ A[y£X hln¨p. kn apkvXm¡en, sI Fw jnlm_v t\XrXzw \ÂIn.

കുടുംബശ്രീ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാന്‍ ഛത്തീസ്ഗഢ് സംഘം ചാവക്കാട്ട് എത്തി

ചാവക്കാട്: ചാവക്കാട് നഗരസഭയിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ ഛത്തീസ്ഗഢിലെ 16 ജില്ലകളില്‍നിന്ന് 25 അംഗസംഘം ചാവക്കാട് നഗരസഭയിലെത്തി. ഛത്തീസ്ഗഢില്‍ അര്‍ബന്‍ കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് പ്രോജക്ട് നടപ്പാക്കാനിരിക്കെയാണ് കേരളത്തിലെ സി.ഡി.എസ്. പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠനം നടത്താന്‍ സംഘം എത്തിയത്. അര്‍ബന്‍ ഡവലപ്പ്‌മെന്റ് സംസ്ഥാന നോഡല്‍ ഡോ.ആര്‍.കെ. ഖന്ന, പ്രോജക്ട് ഓഫീസര്‍മാരായ രവീന്ദ്രലാല്‍, കെ.പി. പണ്ഡൂര, കമ്യൂണിറ്റി ഓര്‍ഗനൈസര്‍ അര്‍ബന്‍ സന്ധ്യതിരുക്കി എന്നിവരോടൊപ്പം കുടുംബശ്രീ ജില്ലാമിഷന്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ നാന്‍സി ജെയിംസ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡി. മഞ്ജുഷ എന്നിവരുമുണ്ടായിരുന്നു. ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം, വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, മുന്‍ നഗരസഭാ ചെയര്‍മാന്‍ എം.ആര്‍. രാധാകൃഷ്ണന്‍, പ്രതിപക്ഷനേതാവ് കെ.കെ. കാര്‍ത്ത്യായനി, നഗരസഭാ സെക്രട്ടറി ജയകുമാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തി.

ചാവക്കാട് നഗരസഭായോഗം പാന്‍മസാല, ഹാന്‍സ് എന്നിവയുടെ വില്‍പ്പന നിരോധിക്കും

ചാവക്കാട്:ചാവക്കാട് നഗരസഭാ പ്രദേശത്ത് പാന്‍മസാല, ഹാന്‍സ്‌പോലുള്ള പുകയില ലഹരി വസ്തുക്കളുടെ നിരോധനം കര്‍ശനമാക്കാന്‍ നഗരസഭായോഗം തീരുമാനിച്ചു. ലഹരി വസ്തുക്കള്‍ പിടികൂടി നശിപ്പിക്കുകയും വില്‍പ്പന നടത്തുന്നവരെ പിഴയടപ്പിക്കുകയും ചെയ്യും. വഴിയോരക്കച്ചവടക്കാരായ തൊഴിലാളികളെ അംഗീകരിക്കുന്നതിന്റെ ഭാഗമായി സമിതി രൂപവല്‍ക്കരിക്കാനും, ഇവര്‍ക്ക് കച്ചവടത്തിനായി പ്രത്യേക സ്ഥലം അനുവദിക്കാനും യോഗം തീരുമാനിച്ചു. കച്ചവടക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കും. നഗരസഭ മക്കൂട്ടക്കല്‍- പുന്ന റോഡിന്റെ നിര്‍മ്മാണത്തിനായി കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 11,78,000 രൂപ അനുവദിച്ചതായി ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലിനെ അറിയിച്ചു. നഗരസഭ എട്ടാം വാര്‍ഡില്‍ താമരയൂര്‍ സ്‌കൂള്‍ റോഡിനെയും കോണ്‍വെന്റ് റോഡിനെയും ബന്ധിപ്പിക്കുംവിധം പുതുതായി റോഡ് നിര്‍മ്മിക്കും. ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം അധ്യക്ഷയായി. എം. ആര്‍. രാധാകൃഷ്ണന്‍, മാലിക്കുളം അബ്ബാസ്, കെ.എം. അലി, കെ.കെ. കാര്‍ത്ത്യായനി, കെ.കെ. സുധീരന്‍, കെ.വി. സുരേഷ്‌കുമാര്‍, പി. യതീന്ദ്രദാസ്, കെ.വി. ഷാനവാസ്, അഡ്വ. ഇ.എം. സാജന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

ബസ്സില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റവരുടെ നില ഗുരുതരം

ചാവക്കാട്: ബസ്സില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റ യുവതിയുടെയും കുട്ടിയുടെയും നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞദിവസം രാവിലെ 11.30നാണ് അടിതിരുത്തിയില്‍വെച്ച് കെട്ടുങ്ങല്‍ വലിയകത്ത് അബ്ദുള്‍ഖാദറിന്റെ മകള്‍ ഫൗസിയ (22), മൂത്തമകള്‍ ബുഷറയുടെ മകള്‍ നിഷിദ (13) എന്നിവരാണ് ബസ്സില്‍നിന്നും തെറിച്ചുവീണത്. അഞ്ചങ്ങാടി-തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന തട്ടില്‍ എന്ന സ്വകാര്യ ബസ്സില്‍നിന്നാണ് തെറിച്ചുവീണത്. ബസ്സിന്റെ അമിതവേഗംമൂലം മുന്‍വശത്തെ വാതില്‍ വഴി അടിതിരുത്തി വളവില്‍ വെച്ച് ഇവര്‍ തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും തൃശ്ശൂര്‍ അമല ആസ്​പത്രിയില്‍ ചികിത്സയിലാണ്. നിഷിദ തീവ്രപരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയിലാണ് കഴിയുന്നത്. ഫൗസിയയുടെ തലയ്ക്ക് 16 തുന്നലുകള്‍ ഉണ്ട്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. ബസ്സിന്റെ മുന്നിലെ വാതില്‍ കെട്ടിവെച്ച നിലയിലായിരുന്നു. മുന്‍ വാതിലില്‍ ക്ലീനര്‍ ഉണ്ടായിരുന്നില്ല. ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും വൈകീട്ട് വിട്ടയച്ചത് വിവാദമായി. അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ രോഗികളുടെ മൊഴിപ്രകാരം കേസെടുത്തതിന് ശേഷമാണ് വിട്ടയയ്ക്കാറ്. അപകടത്തില്‍പ്പെട്ട രണ്ടുപേരും നിര്‍ധന കുടുംബാംഗങ്ങളാണ്. ആവശ്യമായ മാനുഷിക പരിഗണന പോലും നല്‍കാതെയാണ് ബസ് ജീവനക്കാര്‍ ആസ്​പത്രിയില്‍നിന്നും പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. അപകടത്തില്‍പ്പെട്ട ബസ് വിട്ടയച്ച പോലീസ് നടപടിയില്‍ മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

ബന്ധപ്പെട്ട ബസ് കസ്റ്റഡിയില്‍ എടുത്ത് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ. ഉസ്മാനും ജന. സെക്രട്ടറി എ.എച്ച്. സൈനുല്‍ ആബിദിനും ആവശ്യപ്പെട്ടു. ബസ്സോടിച്ച ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.