കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Tuesday, September 20, 2011

ഭൂമിക്കു രേഖകളില്ല : സര്‍ക്കാര്‍ കനിവുതേടി വൃദ്ധ ദമ്പതികള്‍.

]mhd«n:kz´ambn `qanbpWvSmbn«pw aXnbmb tcJIfnÃmsX tNmÀs¶men¡p¶ IpSnen PohnXw XÅn\o¡pIbmWv thembp[\pw `mcy ImÀ¯ymbn\nbpw. \m«pImcpsS klmbt¯msSbmWv Cu hr²Z¼XnIÄ PohnXw XÅn\o¡p¶Xv.
kz´w `qan¡v ]«bw e`n¡m³ \nch[nXhW A[nImcnIsf kao]ns¨¦nepw bmsXmcp \S]SnbpapWvSmbnÃ. 40hÀj¯ntesdbmbn ChÀ ChnsSbmWv Xmakw.CXn\nsS hoSp XIÀ¶p hoWp. ]«bw¯n\v ]WaS¨ ckoXv XIÀ¶ hoSn\SnbnÂs¸«p \ãambn.
Xm¡menI sjUnemWv Ct¸mÄ ChÀ Xmakn¡p¶Xv. ]«b¯n\mbn ]eXhW IeIvSsd kao]ns¨¦nepw ]cmXn ssI¸änbXnsâ ckoXpw ]«b]IÀ¸v In«m\pÅ km£y]{Xhpw am{XamWv e`n¨Xv. ap³ a{´n sI ]n cmtP{µ\pw ]cmXn \ÂInbncp¶p. HSphn ]cmXn ISemkpw In«nb tcJIfpw tNÀ¯v aWeqÀ Fw.FÂ.F ]n F am[h\v ]cmXn \ÂInbncn¡pIbmWv.]cmXnbpambn kÀ¡mÀ Hm^nknse¯p¶ ChtcmSv DtZymKØÀ tamiambmWv s]cpamdp¶sX¶v thembp[³ ]dªp.
]«bw hm§m\pÅ km£y]{Xw am{Xsa ChnsS \n¶p \ÂIm³ Ignbq F¶v ]dªv A[nImcnIÄ ssIsbmgnbpIbmbncp¶p.GXp \nanjhpw XIÀ¶p hogmhp¶ IpSnen Gsd Iãs¸«mWv ChÀ Ignbp¶Xv.thembp[sâ `mcy ImÀ¯ym\n¡v \nhÀ¶v \nÂIm³ t]mepw Ignbm¯ AhØbmWv. ]eZnhk§fnepw ]«nWnbnemWv Cu hr²Z¼XIÄ.

സ്വകാര്യ ബസ്സുകളില്‍ വാതിലുകള്‍ സ്ഥാപിക്കണം- യൂത്ത് കോണ്‍ഗ്രസ്

Nmh¡mSv: ap³hmXnepIÄ sI«nsh¨v _ÊpIÄ ]mbpt¼mÄ bm{X¡mÀ `oXnbnÂ. sNehp Ipd¡p¶Xnsâ `mKambn _ÊpIfn ¢o\Àamsc \nban¡m¯XmWv tUmdpIÄ sI«nsh¨v kÀhokv \S¯p¶Xn\v {][m\ ImcWambn«pÅXv.
t\cs¯ _ÊpIÄ¡v Ccp hi§fnepw tUmdpIÄ DWvSmbncp¶nÃ. F¶m _ÊpIfn ap³ `mK¯v hmXn LSn¸n¡Wsa¶ \nÀtZiapWvSmbtXmsS ap³`mKs¯ hmXn LSn¸n¡m³ _kv DSaIÄ \nÀ_ÔnXcmhpIbmbncp¶p.
F¶mÂ, ap³`mKs¯ hmXn LSn¸ns¨¦nepw ]ecpw ¢o\Àamsc \nban¨nÃ. bm{X¡mcn \n¶pw ]Ww hmt§WvS NpaXetbmsSm¸w bm{X¡msc _Ên \n¶v Cdt¡WvS tPmenbpw IWvSIvSÀamcpsS NpaenembtXmsSbmWv ap³hmXnepIÄ sI«nsh¡Â Bcw`n¨Xv.
kv{XoIfpw Ip«nIfpaS§p¶ bm{X¡mÀ _Ên Ibdp¶Xn\v ap¼v Xs¶ _kv ]pds¸Sp¶Xpw hfhpIÄ AXnthKw hoinsbmSn¡p¶Xpw bm{X¡mÀ ]pdt¯¡v sXdn¡p¶Xn\v ImcWamhpIbmWv.
Ignª Znhkw IS¸pdw ASnXncp¯n hfhn C¯c¯n hoinsbmSn¨ _kn \n¶pw ]pdt¯¡v sXdn¨ hoWv _Ôp¡fmb bphXn¡pw hnZymÀYn\n¡pw ]cnt¡äncp¶p. kzImcy _kpIÄ hmXnepIÄ AS¨n«v bm{XsN¿Wsa¶mhiys¸«v bq¯v tIm¬{Kkv {]hÀ¯IÀ Nmh¡mSv \Kc¯n {]IS\w \S¯n.
hmXnepIÄ LSn¸n¡mtXbpw AS¡mtXbpw k©cn¨ncp¶ _ÊpIÄ XSªp \nÀ¯nb {]IS\¡mÀ Poh\¡mÀ¡v ap¶dnbn¸v \ÂIn.
Nmen ss^k DZvLmS\w sNbvXp. sI hn k¯mÀ A[y£X hln¨p. kn apkvXm¡en, sI Fw jnlm_v t\XrXzw \ÂIn.

കുടുംബശ്രീ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാന്‍ ഛത്തീസ്ഗഢ് സംഘം ചാവക്കാട്ട് എത്തി

ചാവക്കാട്: ചാവക്കാട് നഗരസഭയിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ ഛത്തീസ്ഗഢിലെ 16 ജില്ലകളില്‍നിന്ന് 25 അംഗസംഘം ചാവക്കാട് നഗരസഭയിലെത്തി. ഛത്തീസ്ഗഢില്‍ അര്‍ബന്‍ കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് പ്രോജക്ട് നടപ്പാക്കാനിരിക്കെയാണ് കേരളത്തിലെ സി.ഡി.എസ്. പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠനം നടത്താന്‍ സംഘം എത്തിയത്. അര്‍ബന്‍ ഡവലപ്പ്‌മെന്റ് സംസ്ഥാന നോഡല്‍ ഡോ.ആര്‍.കെ. ഖന്ന, പ്രോജക്ട് ഓഫീസര്‍മാരായ രവീന്ദ്രലാല്‍, കെ.പി. പണ്ഡൂര, കമ്യൂണിറ്റി ഓര്‍ഗനൈസര്‍ അര്‍ബന്‍ സന്ധ്യതിരുക്കി എന്നിവരോടൊപ്പം കുടുംബശ്രീ ജില്ലാമിഷന്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ നാന്‍സി ജെയിംസ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡി. മഞ്ജുഷ എന്നിവരുമുണ്ടായിരുന്നു. ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം, വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, മുന്‍ നഗരസഭാ ചെയര്‍മാന്‍ എം.ആര്‍. രാധാകൃഷ്ണന്‍, പ്രതിപക്ഷനേതാവ് കെ.കെ. കാര്‍ത്ത്യായനി, നഗരസഭാ സെക്രട്ടറി ജയകുമാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തി.

ചാവക്കാട് നഗരസഭായോഗം പാന്‍മസാല, ഹാന്‍സ് എന്നിവയുടെ വില്‍പ്പന നിരോധിക്കും

ചാവക്കാട്:ചാവക്കാട് നഗരസഭാ പ്രദേശത്ത് പാന്‍മസാല, ഹാന്‍സ്‌പോലുള്ള പുകയില ലഹരി വസ്തുക്കളുടെ നിരോധനം കര്‍ശനമാക്കാന്‍ നഗരസഭായോഗം തീരുമാനിച്ചു. ലഹരി വസ്തുക്കള്‍ പിടികൂടി നശിപ്പിക്കുകയും വില്‍പ്പന നടത്തുന്നവരെ പിഴയടപ്പിക്കുകയും ചെയ്യും. വഴിയോരക്കച്ചവടക്കാരായ തൊഴിലാളികളെ അംഗീകരിക്കുന്നതിന്റെ ഭാഗമായി സമിതി രൂപവല്‍ക്കരിക്കാനും, ഇവര്‍ക്ക് കച്ചവടത്തിനായി പ്രത്യേക സ്ഥലം അനുവദിക്കാനും യോഗം തീരുമാനിച്ചു. കച്ചവടക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കും. നഗരസഭ മക്കൂട്ടക്കല്‍- പുന്ന റോഡിന്റെ നിര്‍മ്മാണത്തിനായി കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 11,78,000 രൂപ അനുവദിച്ചതായി ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലിനെ അറിയിച്ചു. നഗരസഭ എട്ടാം വാര്‍ഡില്‍ താമരയൂര്‍ സ്‌കൂള്‍ റോഡിനെയും കോണ്‍വെന്റ് റോഡിനെയും ബന്ധിപ്പിക്കുംവിധം പുതുതായി റോഡ് നിര്‍മ്മിക്കും. ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം അധ്യക്ഷയായി. എം. ആര്‍. രാധാകൃഷ്ണന്‍, മാലിക്കുളം അബ്ബാസ്, കെ.എം. അലി, കെ.കെ. കാര്‍ത്ത്യായനി, കെ.കെ. സുധീരന്‍, കെ.വി. സുരേഷ്‌കുമാര്‍, പി. യതീന്ദ്രദാസ്, കെ.വി. ഷാനവാസ്, അഡ്വ. ഇ.എം. സാജന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

ബസ്സില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റവരുടെ നില ഗുരുതരം

ചാവക്കാട്: ബസ്സില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റ യുവതിയുടെയും കുട്ടിയുടെയും നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞദിവസം രാവിലെ 11.30നാണ് അടിതിരുത്തിയില്‍വെച്ച് കെട്ടുങ്ങല്‍ വലിയകത്ത് അബ്ദുള്‍ഖാദറിന്റെ മകള്‍ ഫൗസിയ (22), മൂത്തമകള്‍ ബുഷറയുടെ മകള്‍ നിഷിദ (13) എന്നിവരാണ് ബസ്സില്‍നിന്നും തെറിച്ചുവീണത്. അഞ്ചങ്ങാടി-തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന തട്ടില്‍ എന്ന സ്വകാര്യ ബസ്സില്‍നിന്നാണ് തെറിച്ചുവീണത്. ബസ്സിന്റെ അമിതവേഗംമൂലം മുന്‍വശത്തെ വാതില്‍ വഴി അടിതിരുത്തി വളവില്‍ വെച്ച് ഇവര്‍ തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും തൃശ്ശൂര്‍ അമല ആസ്​പത്രിയില്‍ ചികിത്സയിലാണ്. നിഷിദ തീവ്രപരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയിലാണ് കഴിയുന്നത്. ഫൗസിയയുടെ തലയ്ക്ക് 16 തുന്നലുകള്‍ ഉണ്ട്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. ബസ്സിന്റെ മുന്നിലെ വാതില്‍ കെട്ടിവെച്ച നിലയിലായിരുന്നു. മുന്‍ വാതിലില്‍ ക്ലീനര്‍ ഉണ്ടായിരുന്നില്ല. ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും വൈകീട്ട് വിട്ടയച്ചത് വിവാദമായി. അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ രോഗികളുടെ മൊഴിപ്രകാരം കേസെടുത്തതിന് ശേഷമാണ് വിട്ടയയ്ക്കാറ്. അപകടത്തില്‍പ്പെട്ട രണ്ടുപേരും നിര്‍ധന കുടുംബാംഗങ്ങളാണ്. ആവശ്യമായ മാനുഷിക പരിഗണന പോലും നല്‍കാതെയാണ് ബസ് ജീവനക്കാര്‍ ആസ്​പത്രിയില്‍നിന്നും പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. അപകടത്തില്‍പ്പെട്ട ബസ് വിട്ടയച്ച പോലീസ് നടപടിയില്‍ മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

ബന്ധപ്പെട്ട ബസ് കസ്റ്റഡിയില്‍ എടുത്ത് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ. ഉസ്മാനും ജന. സെക്രട്ടറി എ.എച്ച്. സൈനുല്‍ ആബിദിനും ആവശ്യപ്പെട്ടു. ബസ്സോടിച്ച ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Sunday, September 18, 2011

വട്ടിപ്പലിശ സംഘങ്ങള്‍ തീരദേശ മേഖയില്‍ പിടിമുറുക്കുന്നു.

Hcpa\bqÀ: taJebnse ZmcnZyw apXseSp¯v h«n¸eni kwL§Ä XoctZi taJebn ]nSnapdp¡p¶p. aÂkye`yX Ipdhpaqew ]«nWnbnemb XoctZis¯ hoSpIÄ tI{µoIcn¨mWv Xangv h«n ]eni kwL§fpw {]tZi hmknIfmb h«n ]eni kwL§fpw hym]IambXv. cWvSp sN¡p eo^pIfpw kz´w t]cn hm§nb 50 cq]bpsS ap{Z]{XhpapsWvS¦n BÀ¡pw ]Ww ]enibv¡v e`n¡pw. Xangv kwL§Ä¡p ]pdsa Nne {]tZihmknIfpw h³ XpIIÄ sImŸeni¡v \ÂIn hcp¶pWvSv. BZyw sNdnb kwJyIÄ hmbv] \ÂIp¶ Xangv kwLw CXnsâ Xncn¨Shn hogvN hcp¯p¶hÀ¡v IqSpX henb XpIIÄ \ÂIn sIWnbn hogv¯pIbmWv sN¿pI. Xangv\mSv tI{µoIcn¨v {]hÀ¯n¡p¶ kwL§Ä \nch[n {Kq¸pIfmbn Xncnªvv XoctZis¯ hnhn[ taJeIfnse¯n ]Ww \ÂIpIbmWv sN¿p¶Xv. KpcphmbqÀ, Nmh¡mSv, Hcpa\bqÀ, ]p¶bqÀ¡pfw, ]p¶bqÀ, hSt¡ImSv taJeIfnemWv h«n ]eni kwL§Ä IqSpX {i² tI{µoIcn¡p¶Xv. Xangv kwL§Ä A©p e£w hsc XpI ]eni¡p \ÂIpt¼mÄ {]tZihmknIfmbhÀ 25 e£w hsc XpI ]eni¡v \ÂIp¶pWvSv. _m¦n \n¶pw hmbv] e`n¡m\pÅ \qemameIfpw \S]Sn {Ia§fpsams¡bmWv Bhiy¡msc h«n ]eni kwL§fnte¡v BIÀjn¡p¶Xn\v ]n¶nepÅXv. F¶m hmbvv]sbSp¯ XpIbpw ]IpXnbne[nIw XpI ]enibmbpw Xnc¨S¨n«pw ]ecpw ISs¡Wnbn Xs¶bmWv.


ഇടപ്പള്ളി - ഗുരുവായൂര്‍ റയില്‍ പ്പാത നിര്‍മ്മാണം ആരംഭിക്കണം.

]mhd«n: FS¸Ån KpcphmbpÀ sdbnÂth ]mX \nÀan¡Wsa¶ Bhiyw iàamhp¶p.XoctZihmknIfpsS Cu Bhiy¯n\v \mep ]XnämWvSpIfpsS ]g¡apWvSv.1992þ95 Imebfhn A¶s¯ XriqÀ Fw.]n ]n kn Nt¡mbpsS {ia^eambn 50e£w cp] A\phZn¸n¨v ChnsS sdbnÂth sse³ kÀth ]qÀ¯oIcn¨ncp¶p. 40hÀj§Ä¡v ap¼mWv sdbnÂth sse³ amÀ¡v sNbvXXv.F¶m ]o¶nSv h¶ kÀ¡mÀ Cu ]²Xn¡mbn Xm¸cyw ImWn¨nÃ. Cu sdbnÂth sse³ \S¸m¡nbm sImSp§ÃqÀ apkcokv ]Ån, ]mebqÀ ]Ån, KpcphmbqÀ t£{Xw F¶o XoÀ°mS\ tI{µ§fnte¡pÅ bm{Xmt¢iw ]cnlcn¡m³ Ignbpw .am{Xaà bm{XssZÀLyw Ipdbv¡m\pw Sqdnkw km[yXIÄ hÀ[n¸n¡m\pw Ignbpsa¶v NqWvSn¡mWn¡s¸Sp¶p. XoÀ°mS\ sdbnÂth sse\n\v thWvSn P\Iob I½nän¡v cp]w \ÂIm³ Xocpam\ambn. tbmK¯n sI kpKX³, sk{I«dn chn ]\bv¡Â, ]n F djoZv, t{Xky Ubkv, Fw sI kpIpamc³, sI BÀ _meIrjvW³, hn sI AÐpÄ JmZÀ F¶nhÀ ]s¦Sp¯p.


പുഴയോരം സംരക്ഷിക്കാത്തതില്‍ പ്രതിഷേധം

പഴുവില്‍: ചാഴൂര്‍ പഞ്ചായത്തിലെ ഹെര്‍ബര്‍ട്ട് കാനാല്‍ പുഴമുഖത്തുനിന്ന് പടിഞ്ഞാറ് സംരക്ഷണ ഭിത്തി കെട്ടി പുഴയോരം ഇടിയുന്നത് തടയണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു. മഴക്കാലത്ത് പുഴയില്‍ ഒഴുക്കിന് ശക്തി കൂടുമ്പോള്‍ പുഴയോരം ഇടിഞ്ഞ് വീടുകള്‍ക്കും പറമ്പുകള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുകയാണ്.
പുഴയോരത്തുള്ള മണ്ണുകൊണ്ടുള്ള ബണ്ട് ഇടിഞ്ഞു. വര്‍ഷക്കാലത്ത് ബണ്ട് പൊട്ടിയാല്‍ കരുവന്നൂര്‍ പുഴ ഗതിമാറിയൊഴുകും. നൂറുവീടുകളും ഏക്കറുകണക്കിനു കൃഷിയിടങ്ങളും ഇതോടെ ഇല്ലാതാകും. ഒരു വര്‍ഷം മുമ്പുവരെ രാഷ്ട്രീയ - ഉദ്യോഗസ്ഥ കൂട്ടുകെട്ടുകളുടെ അനുമതിയോടെ വ്യാപകമായി പുഴയില്‍ നിന്നും മാഫിയാ സംഘത്തിന്‍െറ മണലെടുപ്പാണ് പുഴയോരം ഇടിച്ചിലിനിടയാക്കിയത്. പിന്നീട് മണലെടുപ്പുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെയാണ് ഇത് അവസാനിപ്പിച്ചത്. അപ്പോഴേക്കും പുഴയും ഇരുകരകളും ഇല്ലാതായി.
പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാദേവിന്‍െറ വാര്‍ഡുകൂടിയാണ് പുഴയോരമിടിഞ്ഞ പ്രദേശം. എന്നാല്‍ ഇതു സംബന്ധിച്ച് പ്രസിഡന്‍േറാ അവരുടെ പാര്‍ട്ടിക്കാരോ നടപടിക്ക് മുതിര്‍ന്നിട്ടില്ളെന്ന് പരിസരവാസികള്‍ ആരോപിച്ചു.
ഭിത്തി കെട്ടി പുഴയോരം സംരക്ഷിക്കാന്‍ നിരവധി പ്രോജകടുകളുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയാണ്. എം.എല്‍.എ, എം.പി. എന്നിവരുടെ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയെങ്കിലും ഈ ഗൗരവമുള്ള പ്രശ്നത്തെ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും നാട്ടുകാരും പുഴയോരവാസികളും ആവശ്യപ്പെട്ടു.


പ്രാഥമികാരോഗ്യകേന്ദ്രം: സ്ഥലം മണ്ണിട്ട് നികത്തി നല്‍കാമെന്ന് ഡി.സി.സി അംഗം

ഏങ്ങണ്ടിയൂര്‍: ഏങ്ങണ്ടിയൂര്‍ ബി.എല്‍.എസ് ക്ളബിന് സമീപം പ്രാഥമികാരോഗ്യ കേന്ദ്രം നിര്‍മിക്കുന്നതിന് സൗജന്യമായി നല്‍കാമെന്നേറ്റ ആറര സെന്‍റ് സ്ഥലത്ത് വെള്ളക്കെട്ടുണ്ടെങ്കില്‍ മണ്ണിട്ട് നികത്തി നല്‍കാമെന്ന് ഡി.സി.സി അംഗം മനോജ് തച്ചപ്പുള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മനോജ് നല്‍കുന്ന സ്ഥലം വെള്ളക്കെട്ടുള്ളതിനാല്‍ അനുയോജ്യമല്ളെന്നും ആയുര്‍വേദ ആശുപത്രിക്ക് സമീപം പുതിയ സ്ഥലം കണ്ടെത്തുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ശുഭാ സുനിലും വൈസ് പ്രസിഡന്‍റ് വേലായുധനുമടക്കമുള്ളവര്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് മനോജ് മറുപടി നല്‍കിയത്. സ്ഥലം കുറഞ്ഞുപോയെങ്കില്‍ സമീപം കൂടുതല്‍ നല്‍കാനും തയാറാണെന്ന് മനോജ് പറഞ്ഞു.സ്ഥലം നല്‍കാന്‍ തയാറാണെന്ന് കാണിച്ച് പഞ്ചായത്തിന് അപേക്ഷ നല്‍കിയെങ്കിലും 71 ദിവസം കഴിഞ്ഞിട്ടും പഞ്ചായത്ത് മറുപടി നല്‍കിയില്ല. ഏങ്ങണ്ടിയൂരില്‍ ചോര്‍ന്നൊലിക്കുന്ന വാടകക്കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

വിദഗ്ധസമിതി അനുയോജ്യമല്ളെന്ന് പറഞ്ഞ സ്ഥലം പിന്നീട് ഗ്രാമസഭയില്‍ ഏറ്റെടുക്കുമെന്ന് പ്രസിഡന്‍റ് ഉറപ്പുനല്‍കിയിരുന്നു. വെള്ളക്കെട്ട് ഉണ്ടെന്നുപറഞ്ഞ സ്ഥലത്താണ് അങ്കണവാടി കെട്ടിടം പൂര്‍ത്തിയാകുന്നത്. ഡി.എം.ഒ അനുവദിച്ചാലും ഈ സ്ഥലത്ത് പി.എച്ച്.സി നിര്‍മിക്കുകയില്ളെന്ന് പറഞ്ഞതോടെയാണ് ആറ് യു.ഡി.എഫ് അംഗങ്ങളും പഞ്ചായത്ത് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയതെന്ന്മനോജ് പറഞ്ഞു. നുണപ്രചാരണം നടത്തുന്ന ഭരണസമിതി രാജിവെക്കണം. വാര്‍ത്താസമ്മേളനത്തില്‍ സുനില്‍ പണിക്കശേരി, സജി എളാണ്ടശേരി, സുധീഷ്കുമാര്‍ പള്ളിക്കടവത്ത്, രഘുനാഥ് കൊണ്ടറപ്പശേരി എന്നിവരും പങ്കെടുത്തു.


അനധികൃത മണ്ണെണ്ണയും ഡീസലും: പ്രതി റിമാന്‍ഡില്‍

ചാവക്കാട്: അനധികൃത മണ്ണെണ്ണയും ഡീസലുമായി ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാന്‍ഡില്‍ ശനിയാഴ്ച രാത്രിയിലാണ് 450 ലിറ്റര്‍ മണ്ണെണ്ണയും 70 ലിറ്റര്‍ ഡീസലും അടങ്ങിയ കന്നാസുകളും ജീപ്പും സഹിതം എടക്കഴിയൂര്‍ വലിയകത്ത് ജാറത്തിങ്കല്‍ അനസിനെ(23) ചാവക്കാട് സി.ഐ സലീല്‍ കുമാറും അഡീഷനല്‍ എസ്.ഐ വി.ഐ സഗീറും അറസ്റ്റ് ചെയ്തത്.

സിവില്‍ സപൈ്ള മണ്ണെണ്ണ പമ്പില്‍ നിന്നാണ് സ്വകാര്യ ബസുകാര്‍ക്ക് നല്‍കാനായി അനസ് ഇവസംഭരിച്ചത്. ഇത്രയും മണ്ണെണ്ണ സൂക്ഷിക്കാനുള്ള പെര്‍മിറ്റ് പമ്പിനുണ്ടോ എന്ന അന്വേഷണത്തിനുശേഷമേ പമ്പിനെതിരെ കേസെടുക്കുകയുള്ളൂ എന്ന് എസ്.ഐ എം.സുരേന്ദ്രന്‍ പറഞ്ഞു.